tag:blogger.com,1999:blog-25812888185386384692024-03-05T20:22:53.369+03:00ചിറകൊടിഞ്ഞ ജീവിതങ്ങൾ..!!ആഘോഷങ്ങൾക്കും ആർഭാടങ്ങൾക്കും അപ്പുറത്ത് നിറം മങ്ങിയ ഒരുപിടി ജീവിതങ്ങൾ..!!നിങ്ങളുടെ മുമ്പിൽ പരിചയപ്പെടുത്തുന്നു അവരിൽ ചിലരെ..!!ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.comBlogger23125tag:blogger.com,1999:blog-2581288818538638469.post-35671139021139817142013-01-06T11:27:00.001+03:002013-01-06T11:27:52.751+03:00കരുണയുള്ളവർ ഈ കുടുംബത്തെ സഹായിക്കൂ..!!<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKvO-pQtN9PY5pJnzP8xxFJ5_JPhBlOpKyy12WuD815dqrWz7w3i1RyHB4ApN_ND2cwm_LlbJjq6AT4MtAwPw16IYlsxnz99ppcr0W8EhFOxW-47JjLpgdgRjrYB3DR-fdWOICigQBdXY/s1600/meenu.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKvO-pQtN9PY5pJnzP8xxFJ5_JPhBlOpKyy12WuD815dqrWz7w3i1RyHB4ApN_ND2cwm_LlbJjq6AT4MtAwPw16IYlsxnz99ppcr0W8EhFOxW-47JjLpgdgRjrYB3DR-fdWOICigQBdXY/s1600/meenu.PNG" /></a> </div>
<div style="text-align: center;">
<br /></div>
ബ്രെയിന്‍ ട്യൂമര്‍ ബാധിതനായി മരിച്ച അച്ഛന്. ഗര്‍ഭാശയ മുഴ കൊണ്ടുള്ള കഷ്ടതകള്‍ അനുഭവിക്കുന്ന അമ്മ, ബുദ്ധിമാന്ദ്യവും അപസ്മാരവും ബാധിച്ച രണ്ടു മക്കള്‍, ഒരു ദുരന്തസിനിമയുടെ കഥയെ<span style="color: blue;"> അനുസ്മരിപ്പിക്കുന്നതാണ് </span>കോടിമത പള്ളിപ്പുറത്ത് സൌത്ത് അറയ്ക്കല്‍ വീട്ടില്‍ പി. ജെ. മോളി എന്ന വീട്ടമ്മയുടെ കുടുംബകഥ. ഇവരുടെ ഇപ്പോഴത്തെ വേവലാതി ബുദ്ധിമാന്ദ്യവും അപസ്മാരവും തൈറോയ്ഡും ബാധിച്ച് മരുന്നിനുമേല്‍ മരുന്നുമായി കഴിയുന്ന 19 വയസുകാരിയായ ഇളയമകള്‍ മീനുകുട്ടിയെ ഓര്‍ത്താണ്.<br /><br />അഞ്ചാം ക്ളാസില്‍ പഠിക്കുമ്പോഴാണ് മീനുകുട്ടിയില്‍ രോഗലക്ഷണ ങ്ങള് പ്രകടമാകാന്‍ തുടങ്ങിയത്. ബുദ്ധിമാന്ദ്യത്തിനൊപ്പം അപസ് മാരവും മീനുകുട്ടിയെ പിടികൂടിയതോടെ പഠനം എട്ടാം ക്ളാസില്‍ വച്ച് അവസാനിപ്പിക്കേണ്ടി വന്നു. അമ്മയുടെ സഹായമില്ലാതെ സ്വന്തമായി ഒന്നും ചെയ്യാനുള്ള അറിവ് ഈ കുട്ടിക്കില്ല. ചികിത്സയ്ക്കായി വളരെ നിര്‍ബന്ധിച്ചാലെ ആശുപത്രിയില്‍ കൊണ്ടു പോകാന്‍ സാധിക്കൂ. പുറത്തുള്ളവരെ കാണുന്നതോ അവരുടെ ശബ്ദം കേള്‍ക്കുന്നതോ മീനുകുട്ടിയില്‍ വല്ലാത്തഭയം സൃഷ്ടിക്കുന്നതിനാല്‍ പുറത്തേക്കിറ ങ്ങാന്‍ കൂട്ടാക്കാറില്ല. മുറിയില്‍ കിടപ്പാണ് എപ്പോഴും.<br /><br />അപസ്മാരവും തൈറോയിഡും ഇല്ലെങ്കിലും ബുദ്ധിമാന്ദ്യമുള്ളയാളാ ണ് മീനുകുട്ടിയുടെ മൂത്ത സഹോദരന് അനുകുട്ടന് (25). അമ്മയായ മോളിക്ക് താല്‍ക്കാലികമായി ചില വീടുകളില്‍ വീട്ടുപണിക്ക് പോകു മ്പോള്‍ ലഭിക്കുന്ന തുച്ഛമായ വരുമാനമാണ് ലഭിക്കുന്നത്. എന്നാല്‍ കുട്ടികളുടെ അകാരണമായ ഭയവും. മകളെ ഒറ്റയ്ക്കാക്കി ജോലിക്കു പോകാനുള്ള മടിയും കാരണം മിക്കപ്പോഴും പണിക്ക് പോകാന്‍ സാധിക്കില്ല.ബുദ്ധിമാന്ദ്യമുള്ള കുട്ടികളുടെ എല്ലാ പ്രകൃതവും ഇവരില്‍ പ്രകടമാണ്. അമ്മയായ മോളിക്ക് ഇവരില്‍ നിന്ന് ചീത്ത വിളിയും മര്‍ദനവും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്.<br /><br />അതെല്ലാം ക്ഷമിച്ച് ഈ അമ്മ ഇത്രയും കാലം അവരെ പരിപാലിച്ചു. എന്നാല്‍ ഗര്‍ഭാശയ മുഴ മൂലം ബുദ്ധിമുട്ടുന്ന ഇവര്‍ മക്കളെ നവജീവന്‍ പോലെ ഏതെങ്കിലും സന്നദ്ധ സ്ഥാപനങ്ങളെ ഏല്‍പ്പിക്കുവാന്‍ ഒരുങ്ങുകയാണ്. നവരായ ആളുകളടെ കാരുണ്യം കൊണ്ടാണ് ഈയമ്മ ഇത്രയും കാലം മക്കളുടെ ചികിത്സയും ആഹാരവുമെല്ലാം നല്കി പരിപാലിച്ചത്. മീനുകുട്ടിയുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകള്‍ക്കു മാത്രം 1500 രൂപയോളം വേണം. യാത്രാ ചിലവുകളും മറ്റും വേറെ. കൂടാതെ സ്വന്തം ചികിത്സയ്ക്കും ബുദ്ധിമാന്ദ്യമുള്ള മൂത്ത മകന്റെ ചികിത്സയ്ക്കും നല്ലൊരു തുക വേണം. അതിനായി എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ് മോളി എന്ന അമ്മ. കരുണയുള്ളവർ ഈ കുടുംബത്തെ സഹായിക്കൂ..!!<br /><br />പി. ജെ. മോളി<br />അറയ്ക്കല്‍ (ഹൌസ്)<br />പള്ളിപ്പുറത്ത് സൌത്ത് പിഒ<br />കോടിമത<br />ഫോണ്‍: 7736381745<br />
<br />
<span class="contentMal" id="textId"><span style="font-family: Times;">Acc. No SBT Kodimatha 67011314779<br />IFC Code 19481070379</span></span><br />
<br />
</div>
ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com0tag:blogger.com,1999:blog-2581288818538638469.post-39211519633384261442012-10-28T23:39:00.003+03:002012-10-29T14:53:40.047+03:00ക്രൂരമായ വിധിവിളയാട്ടത്തിനുമുന്നിൽ ആലംബമറ്റ ഒരു കുടുംബം.. പ്രിൻസിനെ സഹായിക്കൂ..!!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMaZfOFBoTHz0kBazLi65gTRzOhxYqJ-pS3b6DLU0d-TWqn6xxgPfPq9DV6dPx4jCcTk0qqv-TV6p7e5e1mEVLmQ1VUy7LQjNNUe36vsc_VuTkLsD06-TCrVxvCsYl81F45sFu7YSTpRM/s1600/prince.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMaZfOFBoTHz0kBazLi65gTRzOhxYqJ-pS3b6DLU0d-TWqn6xxgPfPq9DV6dPx4jCcTk0qqv-TV6p7e5e1mEVLmQ1VUy7LQjNNUe36vsc_VuTkLsD06-TCrVxvCsYl81F45sFu7YSTpRM/s1600/prince.PNG" /></a></div>
<div class="separator" style="clear: both; text-align: center;">
</div>
<br />
<br />
വിധി നിരന്തരം വേട്ടയാടുന്ന പ്രിന്‍സിന് മുന്നോട്ട് ജീവിക്കണമെങ്കില്‍ ഇനിയും നന്മയുള്ളവരുടെ സഹായം കൂടി വേണം. രണ്ടുവൃക്കകളും തകരാറിലായ ഇടുക്കി, കൊച്ചൂപ്പ്, ജോസ്കരി മറ്റത്തില്‍ പ്രിന്‍സ് ജോണ്സണ്(14)മെഡിക്കല്‍ കോളജ് ആശുപത്രി നെഫ്രാളജി വിഭാഗത്തില്‍ ചികില്‍സയിലാണ്. പിതാവ് ജോണ്സണ് ഏതാനും വര്‍ഷം മുന്‍പ് മരണമടഞ്ഞിരുന്നു. തുടര്‍ന്ന് അമ്മ മിനിയാണ് പ്രിന്‍സിനെയും സഹോദരന് ജോബിയെയും വളര്‍ത്തിയത്. 11-ാം വയസിലാണ് പ്രിന്‍സിന് വൃക്കരോഗം കണ്ടെത്തിയത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.<br />
<br />
ഇതിനിടെ മിനിക്ക് ഹൃദ്രോഗം ബാധിച്ചു. ഹൃദയത്തിന്റെ വാല്‍വ് തകരാറിലായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ ഹൃദ്രോഗ ശസ്ത്രക്രിയ വിഭാഗത്തില്‍ 2010 ല്‍ വാല്‍വ് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി. ഇതിന് ചികില്‍സ നടത്തുന്നതിനിടെ മൂത്ത മകന് ജോണ്സണ് ജീപ്പ് അപകടത്തിലും പരുക്കേറ്റു. പിന്നോട്ട് ഉരുണ്ടുവന്ന ജീപ്പ് ഇടിച്ച് പരുക്കേല്‍ക്കുകയായിരുന്നു. നാട്ടുകാരുടെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെയും സഹായത്തോടെ നാല് ലക്ഷം രൂപ സ്വരൂപിച്ചാണ് ചികില്‍സ നടത്തിയത്. തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്ത് ലഭിക്കുന്ന കൂലികൊണ്ടാണ് മിനി കുടുംബം പോറ്റുന്നത്.<br />
<br />
ഗവ. എച്ച്എസ്എസ് കുഞ്ഞിത്തണ്ണിയില്‍ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ് പ്രിന്‍സ്. ഇപ്പോള്‍ രണ്ടാഴ്ചകൂടുമ്പോള്‍ ഡയാലിസിസ് നടത്തുന്നുണ്ട്. വൃക്കമാറ്റിവയ്ക്കണമെന്നാണ് നെഫ്രോളജി വിഭാഗം മേധാവി. ഡോ. കെ.പി. ജയകുമാര്‍ നിര്‍ദേശിച്ചിരിക്കുകയാണ്. എന്നാല്‍ ഇതിന് ചെലവാകുന്ന പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് ആകുന്നില്ല. അമ്മ മിനി ഒരു വൃക്ക നല്കാന് തയാറായിട്ടുണ്ട്. എന്നാല്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് മിനിയുടെ ഹൃദയ വാല്‍വ് മാറ്റിവയക്ക്ല് നടത്തിയിരുന്നതിനാല്‍ മിനിയുടെ വൃക്ക മകന് ഉപയോഗിക്കാന്‍ കഴിയുമോ എന്നും ആശങ്കയുണ്ട്. നല്ലവരായ ജനങ്ങളുടെ സഹായത്തിനായി ഈ കുടുംബം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.<br />
<br />
വിലാസം<br />
പ്രിന്‍സ് ജോണ്‍സ്.<br />
മറ്റത്തില്‍ വീട്.<br />
ജോസ്കരി പി.ഒ.<br />
കൊച്ചൂപ്പ്.<br />
685565.<br />
<br />
ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍<br />
മിനി ജോണ്സണ്<br />
ബാങ്ക് എസ്ബിടി പൊട്ടന്‍കാവ് ബ്രാഞ്ച്.<br />
അക്കൌണ്ട് നമ്പര്‍ : 67077674361<br />
ഐഎഫ്എസ് നമ്പര്‍ എസ്ബിടിആര്‍ 00527.<br />
<br />
<br /></div>
ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com2tag:blogger.com,1999:blog-2581288818538638469.post-11250206808945967602012-10-08T18:54:00.001+03:002012-10-08T18:54:32.718+03:00തലച്ചോറിന് ശസ്ത്രക്രിയ കാത്ത് ഒന്‍പതു വയസ്സുകാരന്!!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_8M_t4YMn34gYz1Blr2fD9kajTNROE5flrzYemw-7MvPohiksOuICiCD65gAa5qya7EEedm_eMkjD4VWRLkeUZaJxWuNNKWINImKmgsmJVjYSabqemBq3voM3-y2ZIVN_3g1fBy-QBf4/s1600/bichu.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="265" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_8M_t4YMn34gYz1Blr2fD9kajTNROE5flrzYemw-7MvPohiksOuICiCD65gAa5qya7EEedm_eMkjD4VWRLkeUZaJxWuNNKWINImKmgsmJVjYSabqemBq3voM3-y2ZIVN_3g1fBy-QBf4/s320/bichu.PNG" width="320" /></a></div>
<div style="text-align: center;">
<span style="font-size: x-small;">ബിച്ചുലാൽ</span></div>
<br />
<br />പത്തനംതിട്ട . തലച്ചോര്‍ തകരാരിലായ ഒന്‍പതു വയസ്സുകാരന് ചികില്‍സാ സഹായം തേടുന്നു. മലയാലപ്പുഴ താഴം മുക്കുട്ടുങ്കല്‍ കൈമൂട്ടില്‍ രഘുലാലിന്റെ മകന് ബിച്ചുലാലാണ് ചികില്‍സാ സഹായം തേടുന്നത്. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സിലാണ്. തലച്ചോറിനോടു ചേര്‍ന്നുള്ള മുഴയുടെ കുറച്ചുഭാഗം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തിട്ടുണ്ട്. പരിശോധനയ്ക്കായി ലാബിലേക്ക് അയിച്ചിരിക്കുകയാണ്. ബാക്കിയുള്ള ശസ്ത്രക്രിയയ്ക്കായി രണ്ടു ലക്ഷം രൂപയെങ്കിലും ചെലവു വരുന്നുണ്ട്. ബിച്ചുലാലിനെ സഹായിക്കാന്‍ മലയാലപ്പുഴ എസ്ബിടി ശാഖയില്‍ അച്ഛന് രഘുലാലിന്റെ പേരില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. നമ്പര്‍: 67134563475.<br /><br />ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ <br />
<br />SBT.<br />അക്കൌണ്ട് നമ്പര്‍: 67134563475.<br />മലയാലപ്പുഴ ശാഖ<br />പത്തനംതിട്ട<br />ഫോണ്‍ : 04682300224, 04682301955<br /><br />ഐഎഫ്എസ്സി കോഡ് : SBTR0000407<br />എംഐസിആര്‍ കോഡ് : 689009109<br />
<br />
<br /></div>
ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com6tag:blogger.com,1999:blog-2581288818538638469.post-89482821805119315522012-07-22T23:53:00.002+03:002012-07-22T23:53:26.912+03:00ഹൃദയമുള്ളവരേ.. ഇവരെ സഹായിക്കൂ..!!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbIEHVMY6S5dzdDD4AIe095hj7hqh3l0760MhS33KjmcMh4b8RcsE_l0xiWycZCUEGdyXaWbAGCDrALrCuCpBtWjCQRNVvfPOWfipZKBKIKGGZFHZepMNbdok1X8W9wkNfPgZLTm4QVts/s1600/heart.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbIEHVMY6S5dzdDD4AIe095hj7hqh3l0760MhS33KjmcMh4b8RcsE_l0xiWycZCUEGdyXaWbAGCDrALrCuCpBtWjCQRNVvfPOWfipZKBKIKGGZFHZepMNbdok1X8W9wkNfPgZLTm4QVts/s1600/heart.jpg" /></a></div>
<br />
<br />
<br /><br />ന്യൂഡല്‍ഹി. ഹൃദയമുള്ളവരെല്ലാം കേള്‍ക്കേണ്ട കഥയാണു ചേര്‍ത്തല വാരനാട് മേലേപ്പോകാട്ട് വെളി എം.എം. ജോസഫ് ബ്രഷ്നേവ് - ബിന്ദു ദമ്പതികളുടേത്. ഹൃദ്രോഗികളായ മൂന്നു മക്കളുടെ ശസ്ത്രക്രിയയ്ക്കും ചികില്‍സാ ചെലവിനും പണം കണ്ടെത്താനുള്ള നെട്ടോട്ടമാണു കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ഇവരുടെ ജീവിതം. പല വഴികളില്‍ നിന്നു ലഭിച്ച സഹായവും സ്വന്തം സമ്പാദ്യവും കൊണ്ടു രണ്ടുമക്കളുടെ ശസ്ത്രക്രിയ പൂര്‍ത്തിയായി. മൂത്തമകന് ജോണ്‍ ജോയലിന്റെ രോഗം സങ്കീര്‍ണമായതിനാല്‍ കേരളത്തില്‍ ശസ്ത്രക്രിയ നടത്താനാകില്ല. ഹൃദയമുള്ളവര്‍ സഹായിക്കുമെന്ന ഒറ്റ പ്രതീക്ഷയില്‍ മകനെയും കൊണ്ടു ഡല്‍ഹിയി ലെത്തിയിരിക്കുകയാണു ഈ മാതാപിതാക്കള്‍.ജോണ്‍ ജോയലിനു എയിംസില്‍ ചികില്‍സ തുടങ്ങി. ടെസ്റ്റുകളും ശസ്ത്രക്രിയകളുമായി ലക്ഷങ്ങള്‍ ചെലവും വരും. കഴുത്തറ്റമെത്തിയ കടം മാത്രമാണു കൂലിപ്പണിക്കാരായ ഈ ദമ്പതികളുടെ സമ്പാദ്യം. സുമനസ്സുകളുടെ സഹായമാണു ഏക പ്രതീക്ഷ.<br /><br />ആരുടേയും കരളിലിയിപ്പിക്കുന്നതാണു ഈ കുടുംബത്തിന്റെ ദുരന്തകഥ. ബ്രഷ്നേവിനും ബിന്ദുവിനും മൂന്നു ആണ് മക്കള്‍. മൂന്നു പേരും ഹൃദ്രോഗികള്‍. ഇളയ മകന് സാംജോസിന്റെയും രണ്ടാമത്തെ മകന് അമലീന്‍ ജോസഫിന്റെയും ശസ്ത്രക്രിയ നേരത്തെ പൂര്‍ത്തിയായി. ഇരുവരുടെയും ശസ്ത്രക്രിയ പൂര്‍ത്തിയായതു കേരളത്തിലാണ്. രണ്ടു ലക്ഷത്തോളം രൂപയാണു ഇതിനായി ചെലവായത്. കൂലിപ്പണിയില്‍ നിന്നു മിച്ചംവെച്ചുണ്ടാക്കിയ ചെറിയ സമ്പാദ്യവും നാട്ടുകാരുടെ സഹായവും കൊണ്ടാണു പണം കണ്ടെത്തിയത്.<br /><br />മറ്റു രണ്ടുപേരില്‍ നിന്നു വ്യത്യസ്തമായി അല്‍പ്പം സങ്കീര്‍ണമാണു മൂത്തമകന് ജോണ്‍ ജോയലിന്റെ രോഗം. രക്ത ശുദ്ധീകരണം നടക്കാത്തതാണു പ്രധാന പ്രശ്നം. കേരളത്തില്‍ ചികില്‍സാ സൌകര്യമില്ലാത്തതിനാല്‍ ഡോക്ടര്‍മാര്‍ എയിംസിലേക്കു റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ പ്രാഥമിക പരിശോധനകള്‍ പൂര്‍ത്തിയായി. രക്തശുദ്ധീകരണം നടക്കാത്തതുള്‍പ്പെടെ ജോയലിന്റെ ഹൃദയത്തില്‍ നാലു പ്രധാന പ്രശ്നങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.<br /><br />എല്ലാ ഇളവുകളും ലഭിച്ചാലും ശസ്ത്രക്രിയയും തുടര്‍ ചികില്‍സ യ്ക്കുമായി രണ്ടു ലക്ഷം രൂപയെങ്കിലും ചെലവുവരും. നാലു മാസ മെങ്കിലും ഡല്‍ഹിയില്‍ ചെലവിടണം. അതിന്റെ ചെലവു വേറെ. മലയാളിയായ സന്തോഷ് ഏര്‍പ്പാടാക്കിയ ലാഡോസറായിയിലെ വാടക വീട്ടിലാണു തല്ക്കാലം കുടുംബം താമസിക്കുന്നത്. ഒരു കുരുന്നു ഹൃദയത്തിന്റെ മിടിപ്പ് നിലനിര്‍ത്തുന്നതിനുള്ള നിങ്ങളുടെ സഹായം ചേര്‍ത്തല സിന്‍ഡിക്കേറ്റ് ബാങ്ക് ശാഖയിലെ 41092210002135 എന്ന അക്കൌണ്ടില്‍ നിക്ഷേപിക്കുക.<br /><br />ബാങ്കിന്റെ ഐഎഫ്എസ്സി നമ്പര്‍: YNB0004109<br />അക്കൌണ്ട് നമ്പര്‍ 41092210002135<br />
സിന്‍ഡിക്കേറ്റ് ബാങ്ക്, ചേര്‍ത്തല<br />
<br />
ഫോണ്‍ - 09891796787, 9911067844<br />
<br />
<br /></div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com0tag:blogger.com,1999:blog-2581288818538638469.post-28499348839417203252012-05-31T13:01:00.001+03:002012-05-31T13:01:34.613+03:00ഈ കുഞ്ഞിനെ സഹായിക്കൂ..!!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAdott4hKFOJoSqGaPCqmTKiLxbpMMQaS35VJXY69W_BaFJEm-p4X0EBO9iSUr1yTjE_DZJ1b6TL0rjwtEuxUrlv0gcne5U-75A0VJG81Ir99_AbVMs1b6HEWzz0M8iKogiM4osJHSwzQ/s1600/sneha1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAdott4hKFOJoSqGaPCqmTKiLxbpMMQaS35VJXY69W_BaFJEm-p4X0EBO9iSUr1yTjE_DZJ1b6TL0rjwtEuxUrlv0gcne5U-75A0VJG81Ir99_AbVMs1b6HEWzz0M8iKogiM4osJHSwzQ/s1600/sneha1.jpg" /></a></div>
<br />
<br />
തലച്ചോറിന്റെ വളര്‍ച്ചക്കുറവുമൂലം തളര്‍ന്നു കിടക്കുന്ന സ്നേഹ എന്ന എട്ടു വയസുകാരിയുടെ കഥ ആരുടെയും കരളലിയിക്കും. മന്ദിരം സ്വദേശി ബിജുമോന്റെ മകളായ സനേഹയ്ക്കു ജനിച്ച് ആറു മാസം മുതലാണു രോഗം തുടങ്ങിയത്. വിവിധ ആശുപത്രിയില്‍ മകളെയും കൊണ്ടു കയറിയിറങ്ങിയ ബിജുമോനും ഭാര്യ സതിയും അവസാനം കോട്ടയം മെഡിക്കല്‍ കോളജില്‍ സ്നേഹയെ അഡ്മിറ്റ് ചെയ്തു. ദീര്‍ഘനാളത്തെ ചികിത്സ നടത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. രണ്ടാഴ്ച കൂടുമ്പോള്‍ ആശുപത്രിയില്‍ വരണം. തലച്ചോറില്‍ വെള്ളം കെട്ടിക്കിടക്കുന്നതിനാല്‍ അതു പല പ്രാവശ്യമായി എടുത്തു കളഞ്ഞെങ്കില്‍ മാത്രമേ ചികിത്സ ഫലപ്രദമാകൂ എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.<br /><br />ഇതനുസരിച്ചു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തി രണ്ടു പ്രാവശ്യം വെള്ളമെടുത്തു കളഞ്ഞു. ഒരു പ്രാവശ്യം ഇതു ചെയ്തതിനു ചിലവായത് 75,000 രൂപ. ദിവസേനയുള്ള മരുന്നു മേടിക്കാന്‍പോലും കഷ്ടപ്പെടുന്ന ഈ കുടുംബത്തിനു ഇതു താങ്ങാവുന്നതിലും അപ്പുറമായിരുന്നു. പലരോടും കടം മേടിച്ചാണ് ഇവര്‍ ആ തുക കണ്ടെത്തിയത്. ഇനി എന്തു ചെയ്യുമെന്ന് ഈ കുടുംബത്തിനറിയില്ല. ഇതു കൂടാതെ സ്നേഹയ്ക്കു ശ്വാസംമുട്ടലും ഫിറ്റ്സും ഉണ്ടാകാറുണ്ട്. ദ്രാവക രൂപത്തിലുള്ള പ്രത്യേക ഭക്ഷണം മാത്രമേ സനേഹയ്ക്കു കഴിക്കാന്‍ സാധിക്കൂ. ഇതിനെല്ലാംകൂടി എവിടുന്നു പണം ലഭിക്കുമെന്നറിയാതെ വിഷമിക്കുന്ന ഈ കുടുംബത്തെ നിങ്ങള്‍ സഹായിക്കില്ലേ?<br /><br />വിലാസം <br />ജി. ബിജുമോന്<br />പാറയക്ക്ല്‍ ഹൌസ്<br />മന്ദിരം പിഒ, റാന്നി<br />689672<br /><br />ഫോണ്‍ : 9745667606 <br /><br />സഹായങ്ങള്‍ നിക്ഷേപിക്കാന്‍- <br />അക്കൌണ്ട് നമ്പര്‍: 2319108046425 (കാനറാ ബാങ്ക്, റാന്നി - സ്നേഹ മോള് ബി. ജോര്‍ജ്)<br />
<br />
<br /></div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com6tag:blogger.com,1999:blog-2581288818538638469.post-33180169267548256622012-05-15T10:09:00.001+03:002012-05-15T10:09:58.169+03:00ഓമനത്തമുള്ള ഈ മുഖം ഒന്ന് നോക്കൂ..!!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAXvKjvQI-ihRDgH10ADpwUIhvBkr03NScU5QZ0m81ZcK1sH8nHMaQeO0AaUmrIndOifNoV-I4kZzs2hvGNqnAX6PtILbRdJlTijelO3Dk7SMC-KEhk9m38d49gbEOWstNFyKA-CBEF_E/s1600/balu.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgAXvKjvQI-ihRDgH10ADpwUIhvBkr03NScU5QZ0m81ZcK1sH8nHMaQeO0AaUmrIndOifNoV-I4kZzs2hvGNqnAX6PtILbRdJlTijelO3Dk7SMC-KEhk9m38d49gbEOWstNFyKA-CBEF_E/s1600/balu.PNG" /></a></div>
<div style="text-align: center;">
<span style="font-size: x-small;">ബാലു</span></div>
<br /><br />ഓടിക്കളിച്ചു നടക്കേണ്ട പ്രായത്തില്‍ കാന്‍സറിന്റെ രോഗപീഡകള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട കുട്ടിയാണു ബാലു എന്ന പന്ത്രണ്ടു വയസുകാരന്. മൂന്നാം വയസിലാണു ബാലുവിനു കാന്‍സര്‍ ബാധിച്ചത്. പിന്നീടുള്ള ഈ ബാലന്റെ ജീവിതം മുഴുവന്‍ ദുരിതവും വേദനയും നിറഞ്ഞതായിരുന്നു. കൂട്ടുകാര്‍ സ്കൂളില്‍ പോകുമ്പോള്‍ ബാലു വേദന സാഹിക്കാനാവാതെ കരയുകയായിരുന്നു.<br /><br />അമ്മ സുമ കൂലിപ്പണ്ണിക്കും വീട്ടു ജോലിക്കും പോയി കിട്ടുന്ന തുച്ഛമായ വരുമാനം ഒരു ദിവസത്തെ മരുന്നിനു പോലും തികയില്ല. ഏകദേശം അയ്യായിരം രൂപയാണു ഒരു മാസം ചികിത്സയ്ക്കായി ചെലവാകുന്നത്. ഭര്‍ത്താവുപേക്ഷിച്ചു പോയ സുമ ബാലുവിനും ഇളയ മകനുമൊപ്പം സഹോദരിയുടെ വീട്ടിലാണു താമസിക്കുന്നത്. സുമയ്ക്കു സ്വന്തമായി വീടും സ്ഥലവുമില്ല. സുമനസുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണു അമ്മയും മക്കളും.<br /><br />വിലാസം <br />കല്ലടയില്‍ ഹൌസ്<br />അയര്‍ക്കുന്നം<br />കോട്ടയം -686564<br /><br />ഫോണ്‍: 9605169317<br /><br />സഹായങ്ങള്‍ നിക്ഷേപിക്കാന്‍ <br />സുമ കെകെ<br />അക്കൌണ്ട് നമ്പര്‍: 57043668487<br />എസ്ബിടി, ആര്‍മാനൂര്‍ ബ്രാഞ്ച്<br />
<br />
<br /></div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com2tag:blogger.com,1999:blog-2581288818538638469.post-53411317186190970892012-04-22T23:28:00.000+03:002012-04-22T23:28:31.967+03:00സ്കൂളിൽ പോയി പഠിക്കാൻ മാഹീന് കഴിയുമോ?? സ്നേഹനിധികളെ.. സഹായിക്കൂ..!!<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhl-RKdemyXVbe98wTu7kjjafHwsviJXIdWczKWOpRRy4Y_2T4da6G7PIA1YlBzbUNBOw7_HTqfiNAXsdb67GYNF8u0WS-1QcpHoB0uu9v5M1TJ44Jx_3xDmgMbXQHx5PaklfjeXmTZLpw/s1600/mahin.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhl-RKdemyXVbe98wTu7kjjafHwsviJXIdWczKWOpRRy4Y_2T4da6G7PIA1YlBzbUNBOw7_HTqfiNAXsdb67GYNF8u0WS-1QcpHoB0uu9v5M1TJ44Jx_3xDmgMbXQHx5PaklfjeXmTZLpw/s1600/mahin.PNG" /></a></div>
<div style="text-align: center;">
<span style="font-size: xx-small;"> </span><span style="font-size: xx-small;">മാഹിന്‍</span></div>
<span style="font-size: x-small;"> </span><br />ഈരാറ്റുപേട്ട: കൂട്ടുകാരോടൊപ്പം കളിചിരിയുമായി സ്കൂളില്‍ പോകേണ്ട പ്രായത്തില്‍ വിധി തളര്‍ത്തിയ ദുര്‍വിധിയില്‍ നിന്നും കരകയറാന്‍ സുമനസുകളുടെ സഹായം തേടുകയാണ് മാഹിന്‍. സൈക്കിളില്‍ ഐസ്ക്രീം കച്ചവടം നടത്തുന്ന തെക്കേക്കര ജിലാനിപ്പടി കല്ലോലില്‍ സി സി മുഹമ്മദിന്റെ മകനാണ് 15കാരനായ മാഹിന്‍. ആറുവര്‍ഷമായി പരസഹായമില്ലാതെ എഴുന്നേല്ക്കാന് പോലും സാധിക്കാത്ത അവസ്ഥയിലാണ് ജീവിതം.<br /><br />മലമൂത്ര വിസര്‍ജനത്തിനു പോലും മറ്റുള്ളവരുടെ സഹായം വേണം. ആറുവര്‍ഷം മുന്‍പ് പെട്ടെന്നുണ്ടായ അസുഖം മാഹിനെ കിടക്കയിലാക്കി. തൊട്ടടുത്ത സ്വകാര്യആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍കോളജിലും പ്രവേശിപ്പിച്ചെങ്കിലും രോഗമെന്താണെന്ന് പോലും കണ്ടെത്താനായില്ല. സ്കൂളില്‍ പോകാന്‍ സാധിക്കാതായതോടെ പഠനവും നിലച്ചു. ഇരുകൈകളും കാലുകളും ശരീരമാസകലവും തളര്‍ന്നതോടെ കട്ടിലില്‍ തന്നെയായി മാഹിന്റെ ജീവിതം.<br /><br />ഇതിനിടെ മലപ്പുറത്ത് അക്യുപങ്ചര്‍ ചികിത്സ നടത്താന്‍ തീരുമാനിച്ചെങ്കിലും അതിനും നല്ല ചിലവുവരും. തല ചായ്ക്കാന്‍ പോലും ഇടമില്ലാത്ത മുഹമ്മദ് ഭാര്യയെയും മക്കളെയുമായി ബന്ധുവിന്റെ വീടിനോട് ചേര്‍ന്ന് തട്ടിക്കൂട്ടിയ ചായ്പിലാണ് താമസം. ദിവസവും രാവിലെ ഐസ്ക്രീം വില്പന നടത്തി നിത്യചിലവിന് വഴി തേടുന്ന മുഹമ്മദ് സര്‍ക്കാരിന്റെ കണക്കില്‍ ഉയര്‍ന്ന വരുമാനക്കാരനാണ്. എ പി എല്‍ കാര്‍ഡിനുടമയായ മുഹമ്മദിന് അതുകൊണ്ടുതന്നെ സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ക്ക് അര്‍ഹതയില്ലാതാകുന്നു. മാഹിന്റെ അസുഖം മൂലം പല ദിവസവും കച്ചവടത്തിനു പോലും പോകാനാകുന്നില്ല.<br /><br />സഹപാഠികളോടൊപ്പം സ്കൂളില്‍ പോകാനും നല്ലൊരു ജീവിതം സ്വപ്നം കാണുകയും ചെയ്യണമെങ്കില്‍ മാഹിന്‍ സന്മനസുകളുടെ സഹായം വേണം. സന്മനസുകളുടെ സഹായം തേടുകയാണ് മാഹിനും പിതാവ് മുഹമ്മദും.<br />
<br />
<br />
<br />
<br />
<br /> ഫോണ്‍- 9048218654<br />
<br />
വിലാസം<br />
<br />സി സി മുഹമ്മദ്<br />കല്ലോലിയില്‍<br />തെക്കേക്കര<br />അരുവിത്തറ പി.ഒ<br />ഈരാറ്റുപേട്ട-686122<br />
<br />
സഹായങ്ങള്‍ നിക്ഷേപിക്കാന്‍.<br />
<br />സി സി മുഹമ്മദ്<br />എസ് ബി ടി, ഈരാറ്റുപേട്ട<br />അക്കൌണ്ട് നമ്പര്‍ : 67176608839<br /><br /></div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com10tag:blogger.com,1999:blog-2581288818538638469.post-88625486825705363962012-03-17T22:07:00.000+03:002012-03-17T22:07:45.117+03:00തിരിച്ചറിയാത്ത രോഗവുമായി പിഞ്ചുകുഞ്ഞ് ..!!!<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgem_KGZIeRdsjTNQOHVkrJZe-MLylFOiNVZvbynTKJDJLUvl-BE0K_MiaC-lt5qWsq3pEHy-3M_eJ_Afpyynfk4INbhc7Xr28uSldcfbUOPBBRXrOj-SNhKSMzTWVwAYqY8gF4S138fDs/s1600/alfonsa.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgem_KGZIeRdsjTNQOHVkrJZe-MLylFOiNVZvbynTKJDJLUvl-BE0K_MiaC-lt5qWsq3pEHy-3M_eJ_Afpyynfk4INbhc7Xr28uSldcfbUOPBBRXrOj-SNhKSMzTWVwAYqY8gF4S138fDs/s320/alfonsa.PNG" width="295" /></a></div><div style="text-align: center;"> <span style="font-size: x-small;">അല്‍ഫോന്‍സ</span></div><br />
അനീഷ് സെബാസ്റ്റ്യന്‍- ഫിലോമിന ദമ്പതികളുടെ ഒന്‍പത് മാസം പ്രായമുള്ള മകള്‍ അല്‍ഫോന്‍സ ചികില്‍സാ സഹായം തേടുന്നു. ജനിച്ച നാള് മുതല്‍ കുട്ടി രോഗബാധിതയാണ്. ജിനിച്ച സമയത്ത് കുഞ്ഞിന് വിളര്‍ച്ചയുണ്ടാവുകയും കുട്ടിയുടെ വയര്‍ വളരെ വലുതായും ഇരിക്കുകയായിരുന്നു. ഇഎസ്ഐയില്‍ അന്നു മുതല്‍ ചികില്‍സയിലാണ്. കുഞ്ഞിന് കരള്‍ വീക്കമെന്നായിരുന്നു ആദ്യനിഗമനം. ഇപ്പോള്‍ ബ്ളഡ് കൌണ്ട് കുറവാണ്. മാസത്തില്‍ മൂന്നുതവണ രക്തം മാറ്റുന്നതുകൊണ്ടാണ് കുഞ്ഞ് ജീവിച്ചിരിക്കുന്നത്.<br />
<br />
ഇതിനിടയില്‍ അല്‍ഫോന്‍സയ്ക്ക് മഞ്ഞപ്പിത്തവും ഉണ്ടായി. 10,000 രൂപയുടെ ഇന്ഞ്ചക്ഷനാണ് അന്നെടുത്തത്. മഞ്ഞപ്പിത്തം ഇനിയും പൂര്‍ണമായി മാറിയിട്ടില്ല. ഇതുവരെ ചികില്‍സയ്ക്കായി മൂന്നുലക്ഷം രൂപയോളം ചിലവായി. കുഞ്ഞിന്റെ യഥാര്‍ഥ അസുഖം എന്തെന്ന് ഇനിയും തിരിച്ചറിയാനായിട്ടില്ല. രോഗം തിരിച്ചറിയാനുള്ള ഒരു ടെസ്റ്റിനു തന്നെ 75000 രൂപയോളം ചിലവുണ്ട്.<br />
<br />
കുഞ്ഞിന്റെ ചികില്‍സയ്ക്കായി വീടും സ്ഥലവും വിറ്റു. ഇവരുടെ മൂത്തകുട്ടി രണ്ടാം ക്ളാസില്‍ പഠിക്കുകയാണ്.അനീഷ് സെബാസ്റ്റ്യന്‍ ഹോട്ടല്‍ സപ്ളെയറായാണ് ജോലി നോക്കുന്നത്. ഇഎസ്ഐ ആശുപത്രിയിലെ ഡോ.ഒാമനയുടെ കീഴിലാണ് ഇപ്പോള്‍ അല്‍ഫോന്‍സയെ ചികില്സിക്കുന്നത്. അല്‍ഫോന്‍സയുടെ ചികില്‍സയ്ക്കായി വായനക്കാരുടെ സഹായം തേടുകയാണിവര്‍.<br />
<br />
സഹായങ്ങള്‍ നിക്ഷേപിക്കാന്‍-<br />
<br />
<span class="contentMal" id="textId"><span style="font-family: Times;">SBT Elamgulam<br />
Account Number 67173129576 </span></span><br />
<span class="contentMal" id="textId"><span style="font-family: Times;"></span></span><br />
<span class="contentMal" id="textId"><span style="font-family: Times;"></span></span><br />
<span class="contentMal" id="textId"><span style="font-family: Times;"></span></span><br />
<span class="contentMal" id="textId"><span style="font-family: Times;"></span></span><br />
<span class="contentMal" id="textId"><span style="font-family: Times;"><br />
</span></span><span class="contentMal" id="textId"><span style="font-family: Manorama;"><br />
</span><span style="font-family: Times;">Phone: </span><span style="font-family: Manorama;">9744054942, 9961261439</span></span><br />
<br />
<span class="contentMal" id="textId"><span style="font-family: Manorama;"> </span></span><span class="contentMal" id="textId"><span style="font-family: Manorama;"><br />
</span><span style="font-family: Times;">Philomina Aneesh <br />
C/o John Abraham<br />
Kulathilthazhe<br />
Madukakkunnu PO<br />
Urulikunnam.</span></span><br />
<span class="contentMal" id="textId"><span style="font-family: Times;"><br />
</span><br />
<span style="font-family: Manorama;"></span></span></div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com1tag:blogger.com,1999:blog-2581288818538638469.post-62219015916222779902012-02-27T21:57:00.000+03:002012-02-27T21:57:33.845+03:00തലച്ചോറിലും വയറിലും കാന്‍സര്‍ ബാധിച്ച കുഞ്ഞു മെറിന്...!!<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEyWIjRww7ffILlhVYYv0n9NfhTioC4vMrtgTE6zH6CVELByYe6SVQ_Bw_JJZVOZs4Gbg1YLd18nSPXNO2zzivdrLS5RyQ_3CgUSWkr8IQPzieJdLtcccJt4PwNOMyEEq44_7OyFlGv1I/s1600/merin.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiEyWIjRww7ffILlhVYYv0n9NfhTioC4vMrtgTE6zH6CVELByYe6SVQ_Bw_JJZVOZs4Gbg1YLd18nSPXNO2zzivdrLS5RyQ_3CgUSWkr8IQPzieJdLtcccJt4PwNOMyEEq44_7OyFlGv1I/s1600/merin.PNG" /></a></div><div style="text-align: center;"><span style="font-size: x-small;">മെറിന്</span></div><br />
കോട്ടയം കുറിച്ചി സ്വദേശി റോണി എബ്രഹാമിന്റെയും നിഷയുടെയും മകളായ മെറിന്റെ കഥ കേള്‍ക്കുന്ന ആരുടെയും കരളലിഞ്ഞു പോകും. തലച്ചോറിലും വയറിലും ക്യാന്‍സര്‍ ബാധിച്ച ഈ ഒന്നര വയസുകാരിയുടെ ജീവന് രക്ഷിക്കാന്‍ മാര്‍ഗമില്ലാതെ വലയുകയാണു ഈ മാതാപിതാക്കള്‍. തലച്ചോറിലാണ് ആദ്യം രോഗം തിരിച്ചറിഞ്ഞത്.<br />
<br />
ഈ ചികിത്സയ്ക്കായി ഏകദേശം അഞ്ചു ലക്ഷം രൂപ ചെലവു വരുമെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. പണത്തിനായി നെട്ടോട്ടമോടുമ്പോഴാണു വയറിലും ക്യാന്‍സര്‍ കണ്ടെത്തിയത്. എല്ലാറ്റനും കൂടി ചെലവാകുന്നത് ഏകദേശം പത്തുലക്ഷത്തോളം രൂപ.<br />
<br />
വിവാഹം കഴിഞ്ഞു ഏഴു വര്‍ഷം കാത്തിരുന്നുണ്ടായ കുഞ്ഞിനെ രക്ഷിക്കാനായി പലരുടേയും മുന്നില്‍ കൈ നീട്ടിയിട്ടും ആവശ്യമായ തുകയുടെ പത്തിലൊന്നു പോലും ഇവര്‍ക്കു കിട്ടിയിട്ടില്ല. നിങ്ങളുടെ സഹായത്തിനായി ഇവര്‍ കാത്തിരിക്കുന്നു.<br />
<br />
സഹായങ്ങള്‍ നിക്ഷേപിക്കാന്‍ <br />
കുറിച്ചി സര്‍വീസ് കൊ-ഓപ്പറേറ്റീവ് ബാങ്ക്<br />
<br />
അക്കൌണ്ട് നമ്പര്‍: 105<br />
<br />
വിലാസം: <br />
ലീലാമ്മ തോമസ്<br />
പുത്തന്‍വീട്ടില്‍<br />
കുറിച്ചി,<br />
കോട്ടയം 686532<br />
<br />
ഫോണ്‍: 9947765562<br />
<br />
</div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com7tag:blogger.com,1999:blog-2581288818538638469.post-67552024460426923122012-02-10T23:51:00.000+03:002012-02-10T23:51:48.736+03:00ജന്മനാ മൂകയും ബധിരയുമായ ഈ അഞ്ചുവയസുകാരിയെ സഹായിക്കൂ..!!<div dir="ltr" style="text-align: left;" trbidi="on"><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3784MacFZyaIYT781985kAwQAmdJbrlifDDBrsCHvJzI_MWuzo48JFKg2ovsHMZOAkftpKqyIX9S16PbwGHE8yvb4eVfBl86ituUOI51__9FSKKHIwijaipnbwwW0qvMhxz4mqNxD6xc/s1600/anjana.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" sda="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3784MacFZyaIYT781985kAwQAmdJbrlifDDBrsCHvJzI_MWuzo48JFKg2ovsHMZOAkftpKqyIX9S16PbwGHE8yvb4eVfBl86ituUOI51__9FSKKHIwijaipnbwwW0qvMhxz4mqNxD6xc/s320/anjana.PNG" width="292" /></a></div><div style="text-align: center;"><span style="font-size: x-small;">അഞ്ജന അജി</span></div><br />
ജന്മനാ മൂകയും ബധിരയുമായ അഞ്ചു വയസ്സുകാരി ശസ്ത്രക്രിയയ്ക്കു സന്മനസ്സുള്ളവരുടെ സഹായം തേടുന്നു. നീണ്ടൂര്‍ ചരിവുപുരയിടത്തില്‍ സി.ജി.അജിമോന്റെയും സിന്ധുവിന്റെയും ഏകമകളായ അഞ്ജന അജിയാണ് ചികിത്സയ്ക്കായി കാത്തിരിക്കുന്നത്. തിരുവനന്തപുരം കേന്ദ്രീകരിച്ചുള്ള ആശുപത്രിയിലെ ചികിത്സയിലാണ് ഇപ്പോള്‍.<br />
<br />
ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ശസ്ത്രക്രിയയ്ക്കു ആറുലക്ഷം രൂപ വേണം. ആശുപത്രിക്കാര്‍ക്കു നല്കാവുന്ന ഇളവുകള്‍ക്കു ശേഷമുളള തുകയാണിത്. ശസ്ത്രക്രിയയ്ക്കു ശേഷം രണ്ടു ലക്ഷം രൂപകൂടി അനുബന്ധ ചിലവുകള്‍ക്കു വേണം. <br />
<br />
സാമ്പത്തികമായി ക്ളേശമനുഭവിക്കുന്ന അജിയും കുടുംബവും മകളുടെ തുടര്‍ചികിത്സയ്ക്കായി പണമില്ലാതെ മാസങ്ങളായി വലയുകയാണ്. ഇതുവരെ മൂന്നു ലക്ഷത്തോളം തുക ചിലവായി. അറിയാവുന്നിടത്തു നിന്നെല്ലാം എല്ലാത്തരത്തിലുമുള്ള സഹായങ്ങള്‍ അഭ്യര്‍ഥിച്ചിട്ടും ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. <br />
<br />
ഉദാരമതികളുടെ സഹായം പ്രതീക്ഷിച്ച് എസ്ബിഐ തിരുനക്കര ശാഖയില്‍ അക്കൌണ്ട് തുടങ്ങിയിട്ടുണ്ട്. <br />
<br />
സഹായങ്ങള്‍ നിക്ഷേപിക്കാന്‍- <br />
<br />
ബാങ്ക് അക്കൌണ്ട് നമ്പര്‍: 20097533470. (എസ്.ബി.ഐ. തിരുനക്കര.) <br />
<br />
ഫോണ്‍നമ്പര്‍ : 9447662082.<br />
<br />
വിലാസം: <br />
അഞ്ജന അജി,<br />
c/o സി.ജി. അജിമോന്, <br />
ചരിവുപുരയിടം, നീണ്ടൂര്‍ പി.ഒ <br />
പിന്‍കോഡ്- 686601<br />
കോട്ടയം. <br />
<br />
</div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com5tag:blogger.com,1999:blog-2581288818538638469.post-88443678443074554462012-01-06T00:08:00.001+03:002012-01-06T00:21:31.130+03:00പ്രിയപ്പെട്ട സോണീ.... എന്തിനാണ് നീ കാണാമറയത്തിരിക്കുന്നത്..??<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQlTJfcPCarADoEVSWJlMSA_Q-sZIeiolxnKTxgZ-ioBwG3Ld4s4Al-OEGPoUM9exh8icx0pcrBYUzzYLyRt6WQnhcM-J5etqDV7iETs2LmJymZ_E73Wn65RJbJfdzcDknotPT6nh77k8/s1600/soni.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" rea="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQlTJfcPCarADoEVSWJlMSA_Q-sZIeiolxnKTxgZ-ioBwG3Ld4s4Al-OEGPoUM9exh8icx0pcrBYUzzYLyRt6WQnhcM-J5etqDV7iETs2LmJymZ_E73Wn65RJbJfdzcDknotPT6nh77k8/s320/soni.PNG" width="320" /></a></div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;"><strong>ഈ ബ്ലോഗിന്റെ വിഷയ പരിധിക്ക് പുറത്തുള്ള ഒരു വിഷയത്തിലേക്ക് എന്റെ പ്രിയ സ്നേഹിതരുടെ ശ്രദ്ധയെ ക്ഷണിക്കുകയാണ്. </strong></div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;"><span style="color: #20124d;"><strong>മൂന്ന് വർഷങ്ങൾക്ക് മുൻപ് ഒരു യാത്രക്കിടയിൽ കാണാതായ, ഇന്ത്യാവിഷന് ചാനലില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണി എം.ഭട്ടതിരിപ്പാട് എന്ന യുവാവിനെ കണ്ടെത്തുവാൻ സഹായകരമായ എന്തെങ്കിലും വിവരങ്ങൾ ഇത് വായിക്കുന്ന ആർക്കെങ്കിലും കിട്ടുമെങ്കിൽ അത് ആ കുടുംബത്തിന് എന്ത്മാത്രം സാന്ത്വനമേകിയേനെ..</strong></span></div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">ഈ വിഷയത്തിൽ ഇതിന് മുൻപ് <a href="http://jayandamodaran.blogspot.com/2010/02/blog-post.html">ഡോ. Jayan Evoor എഴുതിയ പോസ്റ്റ് ഇവിടെ</a> വായിക്കാം. </div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">ഇക്കഴിഞ്ഞ ദിവസം മംഗളം പത്രത്തിൽ <a href="http://mangalam.com/index.php?page=detail&nid=526711&lang=malayalam">"സോണിയെവിടെ?" എന്ന തലക്കെട്ടിൽ വന്ന വാർത്ത ഇവിടെ</a> വായിക്കാം.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">=========================================================<br />
</div>സോണി എം. ഭട്ടതിരിപ്പാട് എന്ന മാധ്യമപ്രവര്‍ത്തകനെ കാണാതായിട്ട് 2011 ഡിസംബര്‍ എട്ടിനു മൂന്നുവയസു തികഞ്ഞു. ഇന്ത്യാവിഷന് ചാനലില്‍ ഡെപ്യൂട്ടി ന്യൂസ് എഡിറ്ററായിരുന്ന സോണിയെ ഗോവന്‍ ചലച്ചിത്ര മേള റിപ്പോര്‍ട്ട് ചെയ്തു മടങ്ങുംവഴിയാണ് കാണാതാകുന്നത്. മലയാള മനോരമ കാസര്‍ഗോഡ് ബ്യൂറോ ചീഫായും മനോരമന്യൂസിലെ 'നിങ്ങള്‍ ആവശ്യപ്പെട്ട വാര്‍ത്ത'യിലൂടെയും ഇന്ത്യാവിഷനിലെ 'കേരളനടന'ത്തിലൂടെയും മാധ്യമലോകത്ത് തിളങ്ങിയ സോണി ഇന്നെവിടെയെന്ന് ആര്‍ക്കുമറിയില്ല.<br />
<div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">പെട്ടെന്നൊരു ദിവസം യാത്രക്കിടെ ട്രെയിനില്‍വച്ച് സോണിയെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് സോണിക്കുവേണ്ടിയുള്ള അന്വേഷണങ്ങളായി. പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു. വിവിധ സംസ്ഥാനങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് പ്രസിദ്ധീകരിച്ചു. ബന്ധുക്കളും സുഹൃത്തുക്കളും ഒരുപാട് അലഞ്ഞു. എന്നാല്‍ സോണി ഇന്നും അപ്രത്യക്ഷനാണ്. </div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">സഹപ്രവർത്തകനെ കാണാതായി വർഷങ്ങൾ മൂന്നായിട്ടും എക്സ്ക്ലൂസീവ് വാർത്തകൾ പടച്ചുണ്ടാക്കാൻ നെട്ടോട്ടമോടുന്ന വർഗസ്നേഹമില്ലാത്ത മാധ്യമാവതാരങ്ങൾ ഒരുളുപ്പുമില്ലാത്ത മൗനത്തിലാണ്..! </div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">സോണിയുടെ അച്ഛനും അമ്മയ്ക്കും ഈ മൂന്നുവര്‍ഷം മൂന്നു നൂറ്റാണ്ടുപോലെയാണ് കടന്ന് പോയത് . മകനെ ജീവനേക്കാളേറെ സ്നേഹിച്ച പത്മനാഭന് ഭട്ടതിരിപ്പാടും ഒരുനിമിഷംപോലും മകനെക്കുറിച്ചു ചിന്തിക്കാതിരിക്കാന്‍ കഴിയാത്ത സുവര്‍ണ്ണിനി അന്തര്‍ജനവും. ആ കണ്ണുകളില്‍ പ്രതീക്ഷ വറ്റിയിരിക്കുന്നു.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">സോണീ.... എന്തിനാണ് നീ കാണാമറയത്തിരിക്കുന്നത്..??</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">ഏറെ ദുരൂഹതകള്‍ നിറഞ്ഞതായിരുന്നു സോണിയുടെ തിരോധാനം. 2008 ഡിസംബര്‍ എട്ടിനാണ് മലയാള മാധ്യമലോകത്തു ജ്വലിച്ചുനിന്ന ആ നക്ഷത്രത്തെ നഷ്ടമാകുന്നത്. ഡിസംബര്‍ ഒന്നിനു ഗോവയില്‍ ഇന്ത്യാവിഷനുവേണ്ടി അന്താരാഷ്ട്ര ചലച്ചിത്രമേള റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാനസിക അസ്വാസ്ഥ്യം അനുഭവപ്പെട്ട സോണി നേരേ പോയത് മംഗലാപുരത്തെ മുള്ളേഴ്സ് ആശുപത്രിയിലേക്കായിരുന്നു. അവിടെ ജോണ്‍ മത്തായിയുടെ ക്ലിനിക്കില്‍ ഒരാഴ്ചത്തെ വിശ്രമത്തിനുശേഷം ഭാര്യാപിതാവ് എം. ഗണപതി നമ്പൂതിരിക്കൊപ്പം ട്രെയിനില്‍ വീട്ടിലേക്കുമടങ്ങിയ സോണിയെ കാഞ്ഞങ്ങാടുവച്ചാണ് കാണാതായത്. ബാത്ത്റൂമിലേക്കെന്നുപറഞ്ഞു പോയ സോണി ഒരുമണിക്കൂറായിട്ടും മടങ്ങിവന്നില്ല. രാത്രി വൈകി വീട്ടിലേക്കുവിളിച്ച സോണി താന്‍ കോഴിക്കോടുണ്ടെന്നും ചില അസൈന്മെന്റ്സ് ചെയ്തുതീര്‍ക്കാനുണ്ടെന്നുമാണ് അവസാനം പറഞ്ഞത്. മന്ന്യത്ത് ഇല്ലമെന്ന സോണിയുടെ വീട്ടില്‍ അന്നുരാത്രി എല്ലാവരും സമാധാനമായി ഉറങ്ങി. മനസമാധാനത്തോടെയുള്ള അവസാനത്തെ ഉറക്കമായിരുന്നു അവര്‍ക്കത്. പിന്നെ സോണിയെ ആരും കണ്ടിട്ടില്ല. </div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">സോണിയെ കാണാതായതിനുശേഷം കാഞ്ഞങ്ങാട് പോലീസ് സ്റ്റേഷനിലാണ് അച്ഛന് പരാതി നല്‍കിയത്. പിന്നീട് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളുടേയും കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്റെ ഇടപെടലുകളുടേയും പത്രപ്രവര്‍ത്തക യൂണിയന്റെ പരാതിയുടേയും അടിസ്ഥാനത്തില്‍ സോണിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചു. അന്യസംസ്ഥാനങ്ങളില്‍ നല്കിയ ലുക്ക്ഔട്ട് നോട്ടീസിന്റേയും കുടജാദ്രിയിലെ ജീപ്പ് ഡ്രൈവറുടെ മൊഴിയുടേയും അടിസ്ഥാനത്തില്‍ ഒരുപാട് അന്വേഷിച്ചെങ്കിലും സോണിയെ കണ്ടെത്താനായില്ല. സോണിയുടെ ചേട്ടന് റാവു ഭട്ടതിരിപ്പാടും അന്വേഷണവുമായി ഏറെ അലഞ്ഞു. 2008 ഡിസംബര്‍ പന്ത്രണ്ടു വരെ സോണി വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നു. പിന്നീട് മൊബൈല്‍ സ്വിച്ച് ഓഫ് ആയി.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">സോണിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കര്‍ണാടകയിലെ കുന്ദാപുരത്തിനു സമീപം ഗംഗോലിയിലാണ് ആളുള്ളതെന്നു മനസിലാക്കി വീട്ടുകാര്‍ അവിടെയെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;"> ശ്രീശ്രീ രവിശങ്കറുമായി സോണിക്ക് അടുത്ത ബന്ധമായിരുന്നു. അതിനാല്‍ അദ്ദേഹം തുടങ്ങുന്ന പുതിയ ചാനലില്‍ സോണിയുണ്ടാകുമെന്നു ചില സുഹൃത്തുക്കള്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണവും വിഫലമായി. കര്‍ണാടകയിലെ ബോണിക്കുപ്പയിലെ ടിബറ്റന്‍ കോളനിയില്‍ സോണിയുണ്ടാകുമെന്ന അഭ്യൂഹത്തെത്തുടര്‍ന്ന് പത്മനാഭന് ഭട്ടതിരിപ്പാട് സര്‍വവ്യാധികളും മറന്ന് അവിടേക്കോടിയെത്തി. എന്നാല്‍ നിരാശ വീണ്ടും പ്രതീക്ഷകള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്ത്തി. കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും പോലീസും അന്വേഷണങ്ങള്‍ തുടര്‍ന്നു. എന്നാല്‍ സോണി നിഗൂഢതയിലേക്ക് ഊളിയിട്ടുകൊണ്ടേയിരുന്നു.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രനുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് സോണിയുടെ പിതാവ്. സോണിയാ ഗാന്ധിയെയും അടുത്തറിയാം. എന്നാല്‍ ഇവരിലൊന്നും സമ്മര്‍ദം ചെലുത്താന്‍ അദ്ദേഹം തയ്യാറല്ല. പരാതി നല്‍കിയിട്ട് എന്തുകാര്യം? പരാതിപ്പെട്ടാല്‍ വേണമെങ്കില്‍ വീണ്ടും ഒരന്വേഷണ സംഘത്തെ നിയോഗിച്ചേക്കാം. അന്വേഷണങ്ങള്‍ വീണ്ടും നടന്നേക്കാം. അല്ലാതെന്തു പ്രയോജനം?</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">യാത്രകളെ ഏറെ ഇഷ്ടപ്പെടുന്ന സോണി ഇടക്കിടെ ആരോടും പറയാതെ ജോലിക്കിടയില്‍നിന്നു മുങ്ങുക പതിവായിരുന്നു. അഞ്ചോ ആറോ ദിവസത്തെ യാത്രകള്‍ക്കുശേഷമാകും മടങ്ങിയെത്തുക. ആത്മസംതൃപ്തിക്കായി സോണി തെരഞ്ഞെടുത്ത മാര്‍ഗം ഇത്തരം യാത്രകളായിരുന്നു. ദിവസത്തിന്റെ 90 ശതമാനവും ജോലിയില്‍ അഭിരമിക്കുന്നതിനിടെ സോണിക്ക് ആകെയുള്ള ദൗര്‍ബല്യം ഇത്തരം യാത്രകളാണ്. ആ ദൗര്‍ബല്യമാകാം സോണിയെ ഇന്നും അപ്രത്യക്ഷനായി തുടരാന്‍ പ്രേരിപ്പിക്കുന്നത്.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">ജോലിയോട് അസാമാന്യമായ സ്നേഹമായിരുന്നു സോണിക്ക്. സഹപ്രവര്‍ത്തകരുടെ അത്ഭുതമായിരുന്നു സോണി. സമൂഹത്തോടും തൊഴിലിനോടും ഏറെ ആത്മാര്‍ഥത പുലര്‍ത്തിയിരുന്ന സോണിക്ക് പക്ഷേ ഒരിടത്തു പിഴച്ചു. മനോരമന്യൂസില്‍നിന്ന് ഇന്ത്യാവിഷനില്‍ ചേക്കേറാനെടുത്ത തീരുമാനം. സോണി ഇപ്പോള്‍ മനോരമയിലായിരുന്നെങ്കില്‍ അവര്‍തന്നെ അവനെ കണ്ടുപിടിച്ചുതന്നേനെയെന്നു പത്മനാഭന് ഭട്ടതിരിപ്പാട് വിശ്വസിക്കുന്നു. സ്വാതന്ത്ര്യം കുറവെന്നുപറഞ്ഞു സോണി പോയത് മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്തിടത്തേക്കാണ്. കാണാതായപ്പോള്‍ മുതല്‍ സോണി ഉപയോഗിച്ചിരുന്ന മൊബൈല്‍ നമ്പര്‍ പിന്തുടര്ന്നാണ് സോണി എവിടെയുണ്ടെന്നു മനസിലാക്കിയിരുന്നത്.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">എന്നാല്‍, പെട്ടെന്നൊരുദിവസം ഇന്ത്യാവിഷന് സോണിയുടെ നമ്പര്‍ കാന്‍സല്‍ ചെയ്ത് ഡ്യൂപ്ലിക്കേറ്റ് സിം എടുത്ത് കൊച്ചി ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ക്കു നല്കി. ഇതോടെ സോണി എവിടെയെന്നു കത്തൊനുള്ള അവസാന മാര്‍ഗവും ഇല്ലാതായി. സോണിയുടെ ഭാര്യയും മക്കളും എന്തുചെയ്യുന്നുവെന്നോ അവര്‍ എങ്ങനെ ജീവിക്കുന്നുവെന്നോ അന്വേഷിക്കാന്‍ ഇന്ത്യാവിഷന് തയാറായില്ലെന്നതും ഈ കുടുംബത്തെ വേദനിപ്പിക്കുന്നു. ഇന്ത്യാവിഷന്റെ പേ റോളില്‍ ഇപ്പോഴും സോണിയുടെ പേരുണ്ട്. പക്ഷേ, അവിടെ മനുഷ്യത്വമില്ല. അതിനാല്‍ തങ്ങളെക്കുറിച്ചോ ചാനല്‍റേറ്റിംഗ് കൂട്ടാന്‍ ഏറെ സഹായിച്ച ജീവനക്കാരനെക്കുറിച്ചോ ചിന്തിക്കുന്നില്ല. മനോരമ വിട്ടത് ശുദ്ധ മണ്ടത്തരമായിരുന്നെന്ന് ഇപ്പോഴും ആ അച്ഛന് പറയുന്നു.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">ഒരു മുഖ്യധാരാ മാധ്യമപ്രവര്‍ത്തകനെ കാണാതായി മൂന്നുവര്‍ഷം പിന്നിട്ടിട്ടും ഇതേക്കുറിച്ച് വേണ്ടവിധം ചര്‍ച്ചകള്‍ ഉയരുന്നില്ലെന്നു സോണിയുടെ പിതാവ് പറയുന്നു. സോണിയെ കാണാതായ സമയത്ത് ആദ്യം വാര്‍ത്തകള്‍ പുറത്തുവിടാതിരിക്കാന്‍ സോണിയുടെ കുടുംബം ശ്രമിച്ചിരുന്നു. യാത്ര ശീലമാക്കിയ സോണി ഉടന്‍ തിരിച്ചുവരുമെന്ന് ഏവരും പ്രതീക്ഷിച്ചിരുന്നു. പരാതി നല്കിയാല് അത് അയാളുടെ കരിയറിനെ ബാധിക്കുമോയെന്ന സംശയവും ഇവര്‍ക്കുണ്ടായിരുന്നു. ദിവസങ്ങള്‍ പിന്നിടുന്തോറും പ്രതീക്ഷ ആശങ്കയ്ക്കു വഴിമാറി. അതോടെ തിരോധാനം വാര്‍ത്തയായി. നൈമിഷിക ആയുസുള്ള വാര്‍ത്തകള്‍ക്കൊപ്പം സോണിയുടെ തിരോധാനവും ഒടുങ്ങി. ഒന്നാം വാര്‍ഷികദിനത്തില്‍ വാര്‍ത്തകള്‍ വീണ്ടും പൊടിതട്ടിയെടുക്കപ്പെട്ടെങ്കിലും വീണ്ടും സോണി ഓര്‍മകളില്‍ മാത്രമായി. ആത്യന്തികമായി മന്ന്യത്ത് ഇല്ലത്തിന്റെ മാത്രം നഷ്ടമായി സോണി മാറി. ടിവി സ്ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന മാധ്യമപ്രവര്‍ത്തകനെ കാണാതായിട്ടും സമൂഹത്തിന്റേയും അധികാരവര്‍ഗത്തിന്റേയും പ്രതികരണമിതാണെങ്കില്‍ സാധാരണക്കാരന്റെ അവസ്ഥ എന്താകുമെന്ന ചോദ്യവും പത്മനാഭന് ഭട്ടതിരിപ്പാടിനുണ്ട്.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">നീലേശ്വരം പട്ടേനയിലെ ഗണപതി മാഷിന്റെ മകള്‍ സീമയാണ് സോണിയുടെ ഭാര്യ. ആയുര്‍വേദ ഡോക്ടറായ ഇവര്‍ക്കൊപ്പമാണ് മക്കളായ എട്ടുവയസുകാരന് അനന്ദപത്മനാഭനും അഞ്ചുവയസുകാരി ഇന്ദുലേഖയും താമസിക്കുന്നത്. സോണിയുടെ തിരോധാനം ഇവരിലേല്‍പ്പിച്ച ആഘാതം ഏറെ വലുതായിരുന്നു. വാര്‍ത്ത വായിക്കുന്നതിനിടെപ്പോലും സീമയ്ക്ക് സോണി എസ്.എം.എസ്. അയച്ചിരുന്നു. അത്രയ്ക്കു ജോളിയായിരുന്ന സോണി എന്തിന് അപ്രത്യക്ഷനായെന്നത് ഇന്നും സീമയ്ക്ക് ഉത്തരം കിട്ടാത്ത ചോദ്യമാണ്. തറവാട്ടുവീട്ടിലെത്തുമ്പോള്‍ ഒരു കൂട്ടുകാരനായി തങ്ങള്‍ക്കൊപ്പം ആടിത്തിമിര്‍ത്ത സോണിയെന്ന പിതാവിന്റെ തിരോധാനത്തെക്കുറിച്ച് കുട്ടികള്‍ ഇപ്പോള്‍ അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അച്ഛനെവിടെയെന്ന മക്കളുടെ ചോദ്യത്തിനുത്തരം നല്കാനാവാതെ സീമ ഒരുപാടു വിഷമിക്കുന്നുണ്ട്.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;"><br />
</div><br />
<div class="separator" style="clear: both; text-align: left;"><br />
</div></div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com10tag:blogger.com,1999:blog-2581288818538638469.post-18835875383788608562011-12-19T22:36:00.000+03:002011-12-19T22:36:44.966+03:00ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവാവിന്റെ ജീവന് രക്ഷിക്കാന്‍..!!<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEib0EgzZdEVh568_bSCGjoMHLtPSfYO_31EQ-TBa3b3P6emgB4yN7fl9w6a-KclvuBiRcYZIWiA0kyP5WFd93LvlYB7sbigxrOT1gBDzkHNv3AjcPWYh2CI_RdfD84706ylWLJ7ITBwI10/s1600/rakesh.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="320" oda="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEib0EgzZdEVh568_bSCGjoMHLtPSfYO_31EQ-TBa3b3P6emgB4yN7fl9w6a-KclvuBiRcYZIWiA0kyP5WFd93LvlYB7sbigxrOT1gBDzkHNv3AjcPWYh2CI_RdfD84706ylWLJ7ITBwI10/s320/rakesh.PNG" width="289" /></a></div><div style="text-align: center;"><span style="font-size: x-small;">രാകേഷ്</span></div><br />
കോട്ടയം: യൂണിഫോമും ഷൂവും വാങ്ങി വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെ ട്രെയിനില്‍ നിന്നു വീണു പരിക്കേറ്റ യുവാവിന്റെ ജീവന് രക്ഷിക്കാന്‍ നടത്തിയതു മൂന്നു ശസ്ത്രക്രിയ. ചങ്ങനാശേരി പായിപ്പാട് പള്ളത്തപറമ്പില് രാമചന്ദ്രന്റെ മകന് പി.ആര് രാകേഷ് (19) ആണു ജീവിതത്തിലേയ്ക്കു തിരിച്ചെത്താന്‍ ഒരു മാസത്തിനിടെ മൂന്നു ശസ്ത്രക്രിയയെ നേരിടേണ്ടി വന്നത്. മരണത്തോടു മല്ലടിച്ച ഒരു മാസത്തിനു ശേഷം ബോധം തെളിഞ്ഞെങ്കിലും ജീവിതത്തിലേയ്ക്കു പിച്ചവച്ചു തുടങ്ങിയതെ ഉള്ളൂ രാകേഷിന്റെ ഓര്‍മ്മകള്‍. <br />
<br />
കഴിഞ്ഞ മാസം 11 നു അരൂരിനു സമീപമായിരുന്നു അപകടം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തില്‍ വിദ്യാഭ്യാസത്തിനായി നല്‍കിയിരുന്ന ഡിപ്പോസിറ്റ് തുകയും തിരികെ വാങ്ങി ചെങ്ങന്നൂരിലെ വീട്ടിലേയ്ക്കു മടങ്ങുന്നതിനിടെയാണു അപകടം. ചെങ്ങന്നൂര്‍ ഐടിഐയില്‍ രാകേഷ് പ്രവേശനം നേടിയിട്ടു രണ്ടാഴ്ച മാത്രമെ ആയിരുന്നുള്ളു. കോളജില്‍ പോകുന്നതിനു യൂണിഫോമും മറ്റും വാങ്ങുന്നതിനുള്ള തുക ശരിയാക്കുന്നതിനായാണു രാകേഷ് എറണാകുളത്തിനു പോയത്. തിരികെ വരുന്ന വഴി തീവണ്ടിയുടെ വാതിലില്‍ എത്തി ച്യൂയിംഗം പുറത്തേയ്ക്കു തുപ്പുകയായിരുന്നു. ഇൌ സമയം കാറ്റിന്റെ ശക്തിയില്‍ ട്രെയിനിന്റെ വാതില്‍ രാകേഷിന്റെ പുറത്തു വന്നടിക്കുകയായിരുന്നു. ഇതോടെ പുറത്തേയ്ക്കു രാകേഷ് തെറിച്ചു വീണു. <br />
<br />
ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ചങ്ങല വലിച്ചു വണ്ടി നിര്‍ത്തിയതോടെയാണു രാകേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൊച്ചി ലേക്ക്ഷോര്‍ ആശുപത്രിയില്‍ എത്തിച്ച രാകേഷിന്റെ ചികിത്സയ്ക്കു ലക്ഷങ്ങളാണു ഇതുവരെ ചിലവാക്കിയിരിക്കുന്നത്. കൂലിപ്പണിക്കാരനായ അച്ഛന് രാമചന്ദ്രനും, അമ്മ ശ്യാമളയും അടങ്ങുന്ന കുടുംബം ഇതിനകം തന്നെ വന്‍ തുക രാകേഷിന്റെ ചികിത്സയ്ക്കായി ചിലവാക്കിക്കഴിഞ്ഞു. ലക്ഷങ്ങള്‍ മുടക്കിയെങ്കില്‍ മാത്രമേ ചികിത്സ തുടരുന്നതിനു സാധിക്കുകയുമുളളു. ഇൌ പണം കണ്ടെത്തുന്നതിനായി പഞ്ചായത്തംഗത്തിന്റെയും രാകേഷിന്റെ അച്ഛന്റെയും പേരില്‍ അക്കൌണ്ട് ആരംഭിച്ചിട്ടുണ്ട്.<br />
<br />
അക്കൌണ്ട് നമ്പര്‍ -67162358102. എസ്ബിടി പായിപ്ര ശാഖ. <br />
<br />
രാമചന്ദ്രന്റെ ഫോണ്‍- 9605127976. </div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com8tag:blogger.com,1999:blog-2581288818538638469.post-31900016242746523502011-12-06T22:26:00.000+03:002011-12-06T22:26:23.226+03:00കരുണയുള്ളവരേ കുഞ്ഞുബിജോയെ സഹായിക്കൂ...!!<div dir="ltr" style="text-align: left;" trbidi="on"><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMLfFXZm3gY6hDaX297XrHZjjQtuM0ZBSzO3D9vXk5V9j07SL6f4Ijgqst0z-Kv2hHHVPYu5qG5dfCfj7SNqIQ5j971ZtDvPjD54eojIVV9VorJEdSwShpgjxYoq_T8rUsGpbI1yWEZVc/s1600/bijo.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" dda="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMLfFXZm3gY6hDaX297XrHZjjQtuM0ZBSzO3D9vXk5V9j07SL6f4Ijgqst0z-Kv2hHHVPYu5qG5dfCfj7SNqIQ5j971ZtDvPjD54eojIVV9VorJEdSwShpgjxYoq_T8rUsGpbI1yWEZVc/s1600/bijo.PNG" /></a></div><div style="text-align: center;"><span style="font-size: x-small;">ബിജോ</span></div><br />
ഒന്നരവയുകാരന് ബിജോ പോള്‍ ഗുരുതരമായ രോഗം ബാധിച്ചു ചികില്‍സ തേടുകയാണ്. കുമരകം ചീപ്പുങ്കല്‍ കലുങ്കില്‍ ബിനോമിയുടെ ഇളയമകന് ബിജോയെ അസുഖത്തത്തെത്തുടര്ന്നുള്ള പരിശോധനയിലാണ് ഗുരുതരമായ രോഗം ബാധിച്ചതായി അറിയുന്നത്. കിഡ്നിക്കും ഹൃദയത്തിനും രോഗം ബാധിച്ചതോടൊപ്പം തലയ്കുള്ളില് മുഴയും കണ്ടെത്തി. വിറയല്‍ രോഗവും ബാധിച്ചു. ബിജോയെ വിദഗ്ധ ചികല്സകള് നടത്തിയിട്ടു രോഗത്തിനു തെല്ലും ആശ്വാസം കിട്ടുന്നില്ല. <br />
ഒന്നരവയസായിട്ടും കിടന്ന കിടപ്പില്‍ തന്നെയാണ്. അസുഖത്തിന്റെ വിഷമതമൂലം ഏറെ ബുദ്ധിമുട്ടുകയാണ് ബിജോ.<br />
<br />
അച്ഛന് ബിനോമി വര്‍ഷങ്ങള്‍ക്കു മുന്‍പു മരത്തില്‍ നിന്നു വീണു ഗുരുതരമായി പരുക്കേറ്റിരുന്നു.അതിനാല്‍ പണിക്കു പോകാന്‍ കഴിയുന്നില്ല. അമ്മ ഷീബ ബിജോയുടെ അടുക്കല്‍ തന്നെ വേണം .ബനോമിയുടെ അമ്മ മറിയാമ്മയാണ് ബിജോയെ ആശുപത്രിയിലും മറ്റും കൊണ്ടുപോകുന്നതിനു സഹായം. <br />
<br />
ചികല്‍സയ്ക്കായി കടം വാങ്ങിയും മറ്റും അരലക്ഷത്തിലേറെ രൂപ ചെലവഴിച്ചു. ഇനിയും വിദഗ്ധചികില്‍സ തുടരണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.<br />
<br />
ഫോണ്‍-9633632847<br />
<br />
മറിയാമ്മയുടെ കുമരകം എസ് ബി ടി അക്കൌണ്ട് നമ്പര്‍-57038187584 <br />
<br />
മേല്‍വിലാസം<br />
മറിയാമ്മ<br />
കലുങ്കില്‍<br />
ചീപ്പുങ്കല്‍ പി ഒ<br />
കോട്ടയം</div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com3tag:blogger.com,1999:blog-2581288818538638469.post-52445160777740182622011-11-18T00:18:00.000+03:002011-11-18T00:18:12.586+03:00അസ്ഥിയില്‍ കാന്‍സര്‍ ബാധിച്ച രണ്ടു വയസുകാരി സഹായം തേടുന്നു..!!<div dir="ltr" style="text-align: left;" trbidi="on"><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbQnOKhl27egq6d8EYGLKjzLELcX3nF_zinssG1EjjQia2Kkzoa9WT373YUBInJx49yPqqjQJDTciNTxEVP_fIj1M6i-uofDL986_wGniRbZojyIj7ZEs_ak7SLqaajGg5JWVlJOm3jFs/s1600/athulya.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" hda="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbQnOKhl27egq6d8EYGLKjzLELcX3nF_zinssG1EjjQia2Kkzoa9WT373YUBInJx49yPqqjQJDTciNTxEVP_fIj1M6i-uofDL986_wGniRbZojyIj7ZEs_ak7SLqaajGg5JWVlJOm3jFs/s1600/athulya.PNG" /></a></div><div style="text-align: center;"><span style="font-size: x-small;">അതുല്യ</span></div><br />
പള്ളിക്കത്തോട് (കോട്ടയം): പിച്ചവെക്കേണ്ട സമയത്ത് കാലിലെ വേദന കടിച്ചമര്‍ത്തുകയാണ് രണ്ടരവയസുകാരി അതുല്യ. കാലിലെ അസ്ഥിയില്‍ കാന്‍സര്‍ ബാധയെ തുടര്‍ന്നു തിരുവനന്തപുരം ആര്‍സിസിയിലെ ചികല്‍സയിലാണ് അതുല്യ. സ്വന്തമായി വീടും സ്ഥലവും ഇല്ലാതെ വാടക വീട്ടില്‍ കഴിയുന്ന അതുല്യയുടെ പിതാവ് ആനിക്കാട് മംഗലത്ത് എം.ആര്.സുരേഷും ഭാര്യ രജനിയും മകളുടെ അസുഖത്തോടെ തകര്‍ന്ന നിലയിലാണ്.<br />
<br />
കൂലിപ്പണിക്കാരനായ സുരേഷ് നാട്ടുകാരുടെ സഹകരണത്തിലാണ് അതുല്യയുമായി ആശുപത്രി കയറിയിറങ്ങുന്നത്.ഏതാനും മാസം മുമ്പ് പിച്ചവെച്ചു തുടങ്ങിയതിനിടെ ഒരു വീഴ്ചയോടെയായിരുന്നു അതുല്യയുടെ അസുഖത്തിനു തുടക്കം. വീഴ്ചയെ തുടര്‍ന്നു കാല് മടക്കി വെച്ച അതുല്യ കാല് നിവര്‍ത്തിയില്ല. ആദ്യം വൈദ്യന്റെ അടുത്താണ് എത്തിച്ചത്. ഇവിടുത്തെ ചികല്‍സ ഫലിക്കാത്തതിനെ തുടര്‍ന്നു താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. എക്സറേ എടുത്തപ്പോള്‍ സംശയം തോന്നിയ ഡോക്ടര്‍മാര്‍ മെഡിക്കല്‍ കോളജിലേക്ക് അയച്ചു. തുടര്‍ന്നാണ് കാലിന്റെ മുകള്‍ഭാഗത്തെ അസ്ഥിയില്‍ രോഗം കണ്ടെത്തിയത്. <br />
<br />
റേഡിയേഷനുകള്‍ പലത് നടന്നു കഴിഞ്ഞു. കാലില്‍ ശസ്ത്രക്രിയ നടത്തി രണ്ടു മാസക്കാലം കാല് അനക്കാതെ ഇരിക്കുകയായിരുന്നു അതുല്യ. വദനക്കിടയിലും കൊച്ചു കൊച്ചു ശാഠ്യം പിടിക്കുന്ന അതുല്യയെ ആശ്വസിപ്പിച്ചു മിക്ക ദിവസവും സുനിലും അരികിലിരിക്കും. മികച്ച ചികല്‍സക്കു വേണ്ടി പണം കണ്ടെത്താന്‍ വിഷമിക്കുകയാണ് ഇവര്‍. അതുല്യയുടെ ചേച്ചി ആതിര മൂന്നാംക്ളാസ് വിദ്യാര്‍ത്ഥിനിയാണ്. <br />
<br />
ചികില്‍സക്കായി ഇവരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ബന്ധപ്പെടുക. <br />
<br />
പള്ളിക്കത്തോട് എസ്ബിടി ശാഖയില്‍ സുരേഷിന്റെ പേരില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. അക്കൌണ്ട് നമ്പര്‍ - 67162492308.<br />
<br />
എം.ആര്.സുരേഷ്<br />
മംഗലത്ത്<br />
പള്ളിക്കത്തോട്<br />
കോട്ടയം -686503.<br />
ഫോണ്‍- 9947239462. <br />
<span style="background-color: #660000; color: orange;">സഹായിക്കാൻ കഴിയുന്നവർ കണ്ടില്ലെന്ന് നടിക്കരുതേ...!!</span><br />
<br />
</div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com0tag:blogger.com,1999:blog-2581288818538638469.post-51771556605095025752011-10-18T22:04:00.001+03:002011-10-18T22:10:39.302+03:00ഒരുവയസ്സുകാരി സുമനസ്സുകളുടെ കരുണ തേടുന്നു..!!<div dir="ltr" style="text-align: left;" trbidi="on"><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh792DZgZxYCyoPjN-Px9Ecb-kATGQDFy_8ikKm8vVOS-nkXWFmIei7u4sutwi8AX7-_pidFjB5GAimAeesp6tEk7lcgmvubHgdHuUiMzzsS5hKAoZAbyXubh7hcag8eNY8WBAVmCxoQD8/s1600/athira.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="202" oda="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh792DZgZxYCyoPjN-Px9Ecb-kATGQDFy_8ikKm8vVOS-nkXWFmIei7u4sutwi8AX7-_pidFjB5GAimAeesp6tEk7lcgmvubHgdHuUiMzzsS5hKAoZAbyXubh7hcag8eNY8WBAVmCxoQD8/s400/athira.PNG" width="400" /></a></div><div style="text-align: center;"><span style="font-size: xx-small;">ആതിര</span></div><br />
ഒരു വയസ്സുകാരി ആതിര അജി അപൂര്‍വമായൊരു രോഗത്തിനു ചികിത്സ തേടുകയാണ്. മാസം 15,000 രൂപ വിലയുള്ള കുത്തിവയ്പുവേണം. മാതാപിതാക്കള്‍ക്ക് അത്രയും വലിയ തുക കണ്ടെത്താന്‍ വരുമാനമില്ല.<br />
<br />
മാത്തൂര്‍ ലക്ഷം വീട് കോളനി താഴേത്തുണ്ടില്‍ അജിയുടെയും മായയുടെയും മകളാണ് ആതിര. കുടലില്‍ ദ്വാരം ഉള്ളതാണ് ആതിരയുടെ പ്രശ്നം. രണ്ടരമാസം പ്രായമുള്ളപ്പോഴാണ് ഇതു കണ്ടെത്തിയത്. കുടലിലെ ദ്വാരം കാരണം ആവശ്യമുള്ള പ്രോട്ടീന്‍ ശരീരത്തിനു കിട്ടുന്നില്ല.<br />
<br />
തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജിലാണു ചികില്‍സ. പണമില്ലാത്തതിനാല്‍ പലപ്പോഴും ചികില്‍സ മുടങ്ങുന്നു. ഇപ്പോള്‍ സ്ഥിതി ഗുരുതരമാണ്. കൂലിപ്പണിക്കാരനായ അജിയുടെ വരുമാനം ഒന്നിനും തികയുന്നില്ല. സുമനസ്സുകളുടെ കാരുണ്യമുണ്ടെങ്കിലെ ആതിരയുടെ ചികിത്സ തുടരാനാവൂ. മായയുടെ പേരില്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് പത്തനംതിട്ട ശാഖയില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. <br />
<br />
SOUTH INDIAN BANK<br />
PATHANAMTHITTA BR.<br />
AC.NO: 0316053000006305<br />
<br />
ഫോണ്‍ : അജി 9744138168<br />
===============================================================</div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com1tag:blogger.com,1999:blog-2581288818538638469.post-27382570277074672152011-09-26T23:39:00.007+03:002011-09-28T19:49:56.876+03:00ജിത്തു എന്ന ബ്ലോഗർ സഹായം തേടുന്നു..!! വിധിയെ നേരിടാൻ നമുക്ക് ജിത്തുവിനെ സഹായിക്കാം...!!<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjB4pai5YgvYS2-p3gDqrVKKhZ8vrF-bJap_oNkhJ8pn9rW59_LPJCeeR9uf4goxEf1cMzjUB0oX4T4E6n_l6AJqcsRTFLYvCatEeybq2aWdA46jimWEhhWJA_c-sBd71VbEQAvAiIeikM/s1600/jithu.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" kca="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjB4pai5YgvYS2-p3gDqrVKKhZ8vrF-bJap_oNkhJ8pn9rW59_LPJCeeR9uf4goxEf1cMzjUB0oX4T4E6n_l6AJqcsRTFLYvCatEeybq2aWdA46jimWEhhWJA_c-sBd71VbEQAvAiIeikM/s1600/jithu.PNG" /></a></div><div style="text-align: center;"><span style="font-size: xx-small;">ജിത്തു</span></div><br />
<a href="http://neehaarabindhukkal.blogspot.com/">സാബു</a> നമ്മുടെ <a href="http://www.facebook.com/#!/groups/malayalamblogers/">മലയാളം ബ്ലോഗേർസ്</a> ഗ്രൂപ്പിലൂടെ തന്ന ലിങ്ക് വഴിയാണ് ജിത്തു എന്ന സുജിത്തിന്റെ <a href="http://shalabamai.blogspot.com/2011/09/blog-post.html">ശലഭം</a> എന്ന ബ്ലോഗിലെത്തുന്നത്..!! തുടർന്ന് ജിത്തുവുമായി ബന്ധപെടുകയും ജിത്തുവിനെ കുറിച്ചുള്ള വിശദമായ വിവരങ്ങൾ ഇവിടെ പോസ്റ്റുവാൻതീരുമാനിക്കുകയുമായിരുന്നു..<br />
<br />
കുടുംബത്തിന് അത്താണിയാകേണ്ട പ്രായത്തിൽ ഇരു കാലുകൾക്കും സ്വാധീനം നഷ്ടപെട്ട് ജീവിതം വഴിമുട്ടി നിൽക്കുന്ന ജിത്തു. ശലഭം പോല്‍ പറക്കാന്‍ മനം കൊതിച്ച ചെറുപ്പകാരൻ ആക്സ്മികമായ വിധിക്ക് മുന്നിൽ പകച്ച് നിൽക്കുന്നു. കോഴിക്കോട് പാലാഴി എന്ന സ്ഥലത്ത് ഒരു <br />
സാധാരണ കുടുംബത്തിലെ രണ്ടാമത്തെ പുത്രൻ. അഛന്,അമ്മ, അനുജന്, ചേച്ചി പിന്നെ ജിത്തു. ചേച്ചിയുടെ കല്ല്യാണം കഴിഞു ഭർത്താവിനൊപ്പം മറ്റൊരിടത്ത് താമസം.<br />
<br />
ജിത്തുവിന് 22 വയസുള്ളപ്പോള്‍ കാലുകളുടെ ചലന ശേഷി തനിയെ തന്നെ പതുക്കെ പതുക്കെ നഷ്ടപെട്ടു തുടങ്ങുകയായിരുന്നു. ഒന്ന് രണ്ട് വര്‍ഷംകൊണ്ട് 2 കാലുകളുടെയും ചലന ശേഷി പൂര്‍ണമായും ഇല്ലാതായി. പലയിടത്തും മാറി മാറി ചികിത്സകൾ നടത്തി. ഒന്നും ഫലം കണ്ടില്ല. ചികിത്സിച്ച ഡോക്ടര്‍മാര്‍ക്ക് ആര്‍ക്കും ജിത്തുവിന്റെ ശെരിക്കുളള അസുഖ കാരണം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. പണം ചിലവായത് മാത്രം മിച്ചം. ഈ അടുത്ത് കുറച്ച് മാസങ്ങള്‍ക്ക് മുന്‍പാണ് അബ്ദുള്‍ ലത്തീഫ് എന്ന ഹോമിയോ ഡോക്ടര്‍ ജിത്തുവിന് രക്തത്തില്‍ ലെഡിന്റെ അളവ് കൂടിയതാണു ഡീ മൈലിനേഷന് എന്ന അസുഖം വരാന്‍ കാരണമാക്കിയത് എന്ന് കണ്ടെത്തിയത്. (ഈ അസുഖത്തെ കുറിച്ച് <a href="http://kunjuss.blogspot.com/2011/01/blog-post.html">കുഞ്ഞുസ് ഇവിടെ</a> എഴുതിയിട്ടുണ്ട്.) തുടർന്നുള്ള പരിശോധനയിൽ ജിത്തുവിന്റെ രക്തത്തില്‍ ലെഡിന്റെ അംശം വളരെ കൂടുതല്‍ ഉണ്ടെന്ന് മനസിലായി. ഇപ്പോൾ ലെഡ് ലെവല്‍ കുറയാനുള്ള മരുന്ന് കഴിക്കുന്നു. അത് നോര്‍മൽ ആയ ശേഷം ഡീ മൈലിനേഷന് ചികിത്സ നടത്താം എന്നാണു ഡോക്ടർ പറയുന്നത്.<br />
<br />
അഛന് സ്കൂളിൽ പ്യൂണ്‍ ആയിരുന്നു. ഇപ്പോൾ റിട്ടയര്‍ ചെയ്തു. നാട്ടില്‍ തന്നെ റോഡ് സൈഡില്‍ ഇലക്ട്രോണിക്ക് റിപ്പയറിങ്ങും അല്ലറ ചില്ലറ കച്ചവടും നടത്താനായ് ചെറിയ ഒരു കട വാടകക്ക്എടുത്തിരുന്നു. അഛന് ആയിരുന്നു അവിടെ ഇരിക്കാറുണ്ടായിരുന്നത്. വിധിയുടെ പ്രഹരം വീണ്ടും ഈ കുടുംബത്തിന് മേൽ മറ്റൊരു വിധത്തിൽ ആഞ്ഞടിച്ചു. അഛന് ഷുഗര്‍ കൂടി കാലിന്റെ പാദം മുറിച്ചു മാറ്റേണ്ടിവന്നു. അതിനാൽ ഇപ്പോൾ കടയിൽ പോകാൻ കഴിയാതെ വീട്ടില്‍ തന്നെ ഇരിപ്പാണ്.<br />
<br />
അനുജൻ ഇപ്പോൾ കൂലി പണിക്കു പോകുന്നു. അഛന്റെ ചെറിയ പെൻഷനും, അനുജന്റെ കൂലിപ്പണിയിൻമേലുള്ള വരുമാനവുമാണ് ഈ കുടുംബത്തിന്റെ ചിലവിനും, ജിത്തുവിന്റെ ചികിൽസക്കുമുള്ള ഏക ആശ്രയം. ഒപ്പം അഛന്റെ ചികിൽസയും.<br />
<br />
ജിത്തു വീട്ടില്‍ ഇരുന്ന് ചില്ലറ ഇലക്ട്രോണിക് ജോലികൾ ചെയ്ത് സ്വന്തം ചികിൽസക്കുള്ള അത്യാവശ്യം വരുമാനം കണ്ടെത്തിയിരുന്നു. രക്തത്തിൽ ലഡ്ന്റെ അംശം ഇനിയും കൂടാൻ സാധ്യതയുള്ളതിനാൽ ഇലക്ട്രോണിക്ക് പണി പൂർണമായും നിര്‍ത്തണം എന്നാണ് ഇപ്പോള്‍ ചികിത്സിക്കുന്ന ഡോക്ടർ പറയുന്നത്. എന്നാലും മറ്റ് മാർഗമൊന്നുമില്ലാത്തതിനാൽ അപകടമാണെന്നറിഞ്ഞിട്ടും ചെറിയ തോതില്‍ ഇപോഴും ഈ പണി തന്നെ ചെയ്യുന്നുണ്ട്. പെട്ടെന്ന് പൂര്‍ണമായും ഈ ജോലി നിര്‍ത്താന്‍ പറ്റാത്ത അവസ്ഥ ആണ്.<br />
<br />
ബ്ലോഗുകളെഴുതിയും അതുവഴി കിട്ടിയ സുഹൃത്തുക്കളോട് ബ്ലൊഗുകൾ വഴി ഇടപെട്ടും മനസ്സിനെ അൽപമെങ്കിലും ശാന്തമാക്കാൻ ശ്രമിക്കുകയാണ് ജിത്തു ഇപ്പോൾ. ദുഖങ്ങളും പരാതികളും പരിഭവങ്ങളും ഇല്ലാതെ..!!<br />
<br />
അഛൻ നോക്കി നടത്തിയിരുന്ന കടയിൽ പോയി ഇരിക്കാൻ ജിത്തുവിന് ആഗ്രഹം ഉണ്ടെങ്കിലും വീട് കുറച്ച് ഉയരത്തില്‍ ആയതുകൊണ്ട് അവിടെ എത്തിപെടാന്‍ ബുദ്ധിമുട്ടാണ്. ഒരു മൂന്നു ചക്ര മോട്ടോര്‍സൈക്കിള്‍ വാങ്ങിയാൽ പോയി വരാൻ സാധിച്ചേനെ. അതിനായി ഒരു ബാങ്ക് ലോണ്‍ ശരിയാക്കാനുള്ള തയ്യാറെടുപ്പിലാണു ജിത്തു ഇപ്പോൾ.<br />
<br />
എന്നാലും ഇതൊന്നും ജിത്തുവിന്റെ പ്രശ്നങ്ങൾക്ക് പൂർണമായും പരിഹാരമാകുന്നില്ല. നല്ലവരായ കുറെ സുഹൃത്തുക്കളുടെ സഹായം കൊണ്ട് പിടിച്ച് നിൽക്കുകയാണ്.. പക്ഷെ എത്രനാൾ.. ??<br />
<br />
തുടർ ചികിൽസക്കും മറ്റുമായി ഇനിയും ഒരുപാട് മനുഷ്യ സ്നേഹികളുടെ കനിവ് ആവശ്യമാണ്. ഇപ്പോൾ പ്രതീക്ഷക്ക് വകയായി ബ്ലോഗർമാരായ കുറെ പുതിയ സുഹൃത്തുക്കൾ കൂടിയുണ്ട് ജിത്തുവിന്..!!<br />
<br />
നമുക്ക് ഒറ്റക്കെട്ടായി ജിത്തുവിനെ സഹായിക്കാൻ കഴിയില്ലെ..??<br />
<br />
ജിത്തുവിന്റെ പൂര്‍ണ അഡ്രസ്സ്<br />
<br />
Sujith kumar.B.P<br />
Kavancheri meethal house <br />
G.A . College (post)<br />
Palazhi , Kozhikode<br />
PIN 673014<br />
<br />
Tel.no: 09895340301<br />
<br />
-----------------------------------------------------------------------------------------------------------<br />
<br />
സുഹൃത്തെ.. ഈ വിഷയം ചര്ച്ചക്കെടുക്കുമ്പോള് നമ്മളൊന്നു നിശ്ചയിക്കേണ്ടതുണ്ട്. കേവലാര്‍ത്ഥത്തിലുള്ള ഒരു സഹായം കൊണ്ട് തീര്‍ക്കാവുന്ന ഒരു എളുപ്പമായി നാമീ ബാധ്യതയെ ചുരുക്കരുത്. പകരം, ഒരു സ്ഥിരവരുമാനത്തിനുള്ള വകയുണ്ടാക്കി കൊടുക്കുവാനാണ് നാം ശ്രമിക്കേണ്ടത്. പ്രസ്തുത കാര്യത്തിനായി നമ്മുടെ സഹോദരന് ജിത്തു തന്നെ മുന്നോട്ടുവെച്ച ഒരു നിര്‍ദ്ദേശം {അദ്ദേഹത്തിന്റെ താത്പര്യം} ഉണ്ട്. വീടിനടുത്ത് തന്നെയുള്ള കവലയില്‍ ജിത്തുവിന്റെ അച്ഛന് നോക്കി നടത്തിയിരുന്ന ഒരു വാടക മുറിയുണ്ട്. അതിപ്പോഴും ഇവരുടെ കൈവശം തന്നെയാണ്. അതിനകത്തൊരു 'മൊബൈല്‍ ഷോപ്പ്' നടത്താമെന്നാണ് ജിത്തു അറിയിച്ചിട്ടുള്ളത്. അതില്‍, മൊബൈല്‍ റീചാര്‍ജ് കൂപ്പണും/റിപ്പയരിങ്ങും മറ്റു അനുബന്ധ സാധന സാമഗ്രികളും വില്പന നടത്തുന്ന ഒരു സ്ഥാപനമായും. കൂട്ടത്തില്‍, ' ഡിഷ് ആന്റിന'യുമായി ബന്ധപ്പെട്ടുള്ള ജോലികളും, പിന്നെ, ഇലക്ടോണിക്സ് ഉപകരണങ്ങളും... കച്ചവടം ചെയ്തു കൂടാം എന്നൊരു ആഗ്രഹമാണ് അദ്ദേഹം പങ്കുവെച്ചിട്ടുള്ളത്. എങ്കില്‍, അതിന്റെ ഭാഗമായി അല്ലറ ചില്ലറ 'ഡക്കറേഷന് ' വര്‍ക്കുകള്‍ ചെയ്യണം. അതിനുള്ള തുകയും. പിന്നെ, മേല്‍ പറഞ്ഞ സാധനങ്ങളും മേടിച്ചു വെക്കണം. ഇത്രയുമായാല്‍.. സ്ഥാപനത്തിന്റെ നടത്തിപ്പിലൂടെ നിത്യചിലവിനും, ആശുപത്രി ചിലവിനുമുള്ളത് മിച്ചം പിടിക്കാന്‍ സാധിക്കുമെന്നാണ് ജിത്തു പ്രതീക്ഷിക്കുന്നത്.<br />
<br />
ഇക്കാര്യം ചര്‍ച്ചക്കെടുത്ത {ഫൈസ് ബുക്കില്‍: <a href="http://www.facebook.com/#!/groups/malayalamblogers/">മലയാളം ബ്ലോഗേര്‍സ് ഗ്രൂപ്പ്</a>} ആദ്യ ദിവസം തന്നെ ഏറെ പ്രതീക്ഷ നല്കുന്ന ഒരു ഇടപെടലുണ്ടായി. വല്ലാതെ 'യാത്രാ'ക്ലേശം അനുഭവിച്ചു കൊണ്ടിരിക്കുന്ന ജിത്തുവിന് സഹായകരമാകുന്ന ഒരു തീരുമാനം ചര്‍ച്ചയില്‍ പങ്കു കൊണ്ട ഒരു സുഹൃത്ത് എടുക്കുകയുണ്ടായി. ഈ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള ഒരു വാഹനം ജിത്തുവിന്റെ വീട്ടിലെത്തിച്ചു നല്‍കാമെന്നും അതിനാവശ്യമായ ചിലവുകള്‍ അദ്ദേഹം തന്നെ വഹിക്കാമെന്നും അറിയിക്കുകയായിരുന്നു. തീര്‍ച്ചയായും, ഇത് നമ്മെയേറെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്തയാണ്.<br />
ഇനി നമുക്കാവശ്യമായുള്ളത്. മേല്‍ചൊന്ന സംരംഭത്തിന് വേണ്ടിവരുന്ന തുക സമാഹരിക്കുകയെന്നതാണ്. ഏകദേശം 'ഒന്നര ലക്ഷം രൂപ' കണക്കാക്കുന്ന പ്രസ്തുത പദ്ധതിക്ക് താങ്കളെക്കൊണ്ടാകുന്നത് നല്കി, താങ്കളിലെ മനുഷ്യനെ സമാധാനിപ്പിക്കുമെന്നു തന്നെ കരുതുന്നു.<br />
താങ്കളുടെ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള മറുപടി താഴെ കാണുന്ന 'മെയില്‍ ഐ ഡി'കളില്‍ പ്രതീക്ഷിക്കുന്നു.<br />
<br />
<a href="mailto:naamoosdoha@gmail.com">naamoosdoha@gmail.com</a>,<br />
<a href="mailto:tamsheriff@gmail.com">tamsheriff@gmail.com</a>,<br />
<a href="mailto:noumonday@gmail.com">noumonday@gmail.com</a><br />
<a href="mailto:abid.areacode@gmail.com">abid.areacode@gmail.com</a>, <br />
<br />
തുക അയക്കേണ്ടുന്ന വിലാസം:<br />
<br />
ABID THARAVATTATH<br />
A/C : 10770100109384<br />
IFCC: FDRL, 0001077<br />
FEDERAL BANK<br />
AREACODE BRANCH<br />
MUKKAM ROAD.<br />
673639.PN <br />
----------------------------------------------------------------------------------------------------<br />
----------------------------------------------------------------------------------------------------</div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com38tag:blogger.com,1999:blog-2581288818538638469.post-66480310958120584342011-09-20T20:07:00.001+03:002011-09-20T20:11:51.341+03:00സബിത വൃക്കമാറ്റിവയ്ക്കാൻ സഹായം തേടുന്നു..!!<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7007D1Tr2_e1hBii3SwJf_2fduGwy0D4_-7Do40c6KkVzkBn_A_c37I9xID2wCEdg0Mt6Zc8myzFIjxrOkV8Z6rWRqWrNPd9BzSDQQVYtb7sQnSP15ffUJExFBZFgTeoYaJ7DC6h0S9A/s1600/sabitha1.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" rba="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj7007D1Tr2_e1hBii3SwJf_2fduGwy0D4_-7Do40c6KkVzkBn_A_c37I9xID2wCEdg0Mt6Zc8myzFIjxrOkV8Z6rWRqWrNPd9BzSDQQVYtb7sQnSP15ffUJExFBZFgTeoYaJ7DC6h0S9A/s1600/sabitha1.PNG" /></a></div><div class="separator" style="clear: both; text-align: center;"><span style="font-size: x-small;"> </span><span style="font-size: xx-small;">സബിത</span></div><div style="text-align: center;"><br />
</div>മകളെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വൃക്കമാറ്റിവയ്ക്കല്‍ മാത്രമാണ് ഏക പോംവഴിയന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ തന്റെ വൃക്ക നല്കാന് പിതാവ് സി. ജെ. ബേബിക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. എന്നാല്‍ ഇതിന്റെ ശ്ത്രക്രീയക്ക് ആവശ്യമായ തുക കണ്ടെത്താന്‍ ഈ നിര്‍ധന കുടുംബത്തിന് ഒരു വഴിയും കാണുന്നില്ല. മണിമല കറിക്കാട്ടൂര്‍ ആലപ്ര ചേന്നംപാറ വീട്ടില്‍ സി.ജെ. ബേബിയുടെ മകള്‍ സബിത(24) ആണ് വൃക്ക സംബന്ധമായ രോഗത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഒന്നര വര്‍ഷം മുന്‍പാണ് സബിതയുടെ വൃക്കരോഗം കണ്ടെത്തിയത്. <br />
<br />
അന്നു മുതല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു ചികില്‍സ. ഇപ്പോള്‍ രണ്ട് വൃക്കകളും തകരാറിലായി. ആഴ്ചയില്‍ മൂന്ന് പ്രാവശ്യം ഡയാലിസിസ് ചെയ്താണ് സബിതയുടെ ജീവന് നിലര്‍ത്തുന്നത്. വൃക്കമാറ്റിവയ്ക്കല്‍ സ്ത്രക്രിയക്ക് ഡോക്ടര്‍മാര്‍ തീയതിവരെ നിശ്ചയിച്ച് നല്കി. എല്ലാ നിയമപരമായ നടപടികളും പൂര്‍ത്തിയാക്കി. എന്നാല്‍ ഇതിനാവശ്യമായ ഒന്നര ലക്ഷം രൂപ കണ്ടെത്താനാകാതെ അലയുകയാണ് ഈ കുടുംബം.<br />
<br />
ബേബിയുടെ മൂന്ന് പെണ്മക്കളില് ഇളയവളാണ് സബിത. ബേബി കൂലിപ്പണി ചെയ്ത് ലഭിക്കുന്ന തുശ്ചമായ പണം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്. വൃക്ക മാറ്റല്‍ ശസ്ത്രക്രീയ നടത്തിയാല്‍ മൂന്നു മാസത്തേക്ക് ബേബിക്ക് പണിക്കുപോകാന്‍ കഴിയില്ലെന്നും പൂര്‍ണ്ണ വിശ്രമം വേണമെന്നുമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഇതുകൂടാതെ സബിതയ്ക്ക് മാസം 15,000 രൂപയുടെ മരുന്നുകളും വേണം ഇതിനും പണം കണ്ടെത്താന്‍ ഈ കുടുംബത്തിന് കഴിയില്ല. ശസ്ത്രക്രീയ നടത്തിയാന്‍ പൂര്‍ണ്ണ ആരോഗ്യത്തോടെ സബിത ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നുള്ള ഡോക്ടര്‍മാരുടെ ഉറപ്പാണ് ഈ കുടുംബത്തിന് പ്രതീക്ഷ നല്‍കുന്നത്. <br />
<br />
സബിതയുടെ ജീവന് രക്ഷിക്കാനും ഈ കുടുംബത്തിന്റെ കണ്ണീര് ഒപ്പാനും കരുണയുള്ളവരുടെ കരങ്ങള്‍ നീളുമെന്നു തന്നയാണ് ഇവരുടെ പ്രതീക്ഷ.<br />
<br />
സി.ജെ. ബേബിയുടെ വിലാസം. <br />
ചേന്നംപാറ ഹൌസ്, <br />
കറിക്കാട്ടൂര്‍ <br />
ആലപ്ര പി.ഒ.<br />
686544.<br />
കോട്ടയം.<br />
<br />
സഹായങ്ങള്‍ നിക്ഷേപിക്കാന്‍ <br />
എസ്ബിടി മണിമല ബ്രാഞ്ച്.<br />
അക്കൌണ്ട് നമ്പര്‍: 67125188176.<br />
ഫോണ്‍: 9645953341<br />
<div class="separator" style="border-bottom: medium none; border-left: medium none; border-right: medium none; border-top: medium none; clear: both; text-align: center;"></div></div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com0tag:blogger.com,1999:blog-2581288818538638469.post-33467922443994160562011-09-08T00:24:00.000+03:002011-09-08T00:24:00.724+03:00രക്താര്‍ബുദം ബാധിച്ച വിദ്യാര്‍ഥിനി സഹായം തേടുന്നു..!!<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMSOe5oUCTPWxC4A4pjfrGsj11yIcuM_XinVj463xv45HknBGsLqvk5Qo2ijrfb0YQAHrCbMuSxVYkx2LnmYBpcR5sPkCqLnbKY5DGV-Gc-UgdsDsrvDb0cyZ51nSfhE5YJYVBipJzQEU/s1600/filomina.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" nba="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjMSOe5oUCTPWxC4A4pjfrGsj11yIcuM_XinVj463xv45HknBGsLqvk5Qo2ijrfb0YQAHrCbMuSxVYkx2LnmYBpcR5sPkCqLnbKY5DGV-Gc-UgdsDsrvDb0cyZ51nSfhE5YJYVBipJzQEU/s1600/filomina.PNG" /></a></div><div style="text-align: center;"><span style="font-size: xx-small;">ഫിലോമിന ദീപ്തി</span></div><br />
രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന തേവര ഫെറി കേരള റോഡ് ഇടവഴിക്കല്‍ വീട്ടില്‍ ഫിലോമിന ദീപ്തി(16)യുടെ നിര്‍ധന കുടുബം ചികില്‍ക്കായി കാരുണ്യമതികളുടെ സഹായം തേടുന്നു. വെല്‍ക്കെയര്‍ ആശുപത്രിയില്‍ ചികില്സിക്കുന്ന ഫിലോമിനയുടെ തുടര്‍ ചികില്‍സകള്‍ക്കു അഞ്ച് ലക്ഷം രൂപയെങ്കിലും വേണമെന്നാണു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഭാരിച്ച തുക കണ്ടെത്താനാവാതെ വിഷമിക്കുകയാണ് കുടുംബം. <br />
<br />
നഗരത്തിലെ ഷോപ്പിങ് കോംപ്ളക്സിലെ സെക്യൂരിറ്റി ജീവനക്കാരനായ പിതാവ് ജെയ്ക്കബിനു കിട്ടുന്ന തുച്ഛമായ വരുമാനം മാത്രമാണ് കുടുംബത്തിനുണ്ടായിരുന്നത്. മകളുടെ രോഗം മൂര്‍ച്ഛിച്ചതോടെ കഴിഞ്ഞ നാല് മാസമായി ഇദ്ദേഹത്തിന് ജോലിക്കും പോകാന്‍ കഴിയാത്ത സ്ഥിതിയാണ്. വീട്ടുകാര്യം നോക്കാന്‍ പോലും കഷ്ടപ്പെടുന്ന അവസ്ഥയിലാണു കുടുബം. <br />
<br />
ഒരുതവണ റേഡിയേഷന് ചെയ്യാന്‍ മാത്രം 25000 രൂപയോളമാണ് ചെലവ്. കച്ചേരിപ്പടി സെന്റ് ആന്റണീസ് സ്കൂളിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ഫിലോമിന ദീപ്തിയുടെ പഠനവും രോഗബാധിതയായതോടെ മുടങ്ങിയിരിക്കുകയാണ്. <br />
<br />
കാരുണ്യമതികളായവരുടെ സഹായത്തിലാണ് ഇനി ഈ കുടുംബത്തിന്റെ പ്രതീക്ഷ. സഹായധനം സ്വരൂപിക്കുന്നതിനായി സ്കൂള്‍ അധികൃതര്‍ മുന്‍കൈയ്യെടുത്ത് എസ്ബിടിയുടെ എംജി റോഡ് പത്മ ബ്രാഞ്ചില്‍ അക്കൌണ്ട് തുറന്നിട്ടുണ്ട്. <br />
<br />
അക്കൌണ്ട് നമ്പര്‍: 67150660875. ജെയ്ക്കബിന്റെ ഫോണ്‍: 9447052906</div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com5tag:blogger.com,1999:blog-2581288818538638469.post-261086169806477442011-08-30T17:43:00.001+03:002011-08-30T17:59:04.855+03:00അന്ന മരിയയെ സഹായിക്കൂ...!!<div dir="ltr" style="text-align: left;" trbidi="on"><div class="separator" closure_uid_hi5geb="201" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7CpTNrPLY3q5cwk3r_lkXy8JZOe8A1lktCLhBovltmi1vecqSquG_fC0b0Je_M0Ia_A2ekMXEXl1SXXxkMTZrHTRonRdgMPCFICFyPSlhnYYORRYaqoJXhS9ZOs6T9Op0R2eB8LhFPWE/s1600/anna.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7CpTNrPLY3q5cwk3r_lkXy8JZOe8A1lktCLhBovltmi1vecqSquG_fC0b0Je_M0Ia_A2ekMXEXl1SXXxkMTZrHTRonRdgMPCFICFyPSlhnYYORRYaqoJXhS9ZOs6T9Op0R2eB8LhFPWE/s1600/anna.PNG" xaa="true" /></a></div><div closure_uid_hi5geb="120" style="text-align: center;"><span style="font-size: x-small;">അന്നമരിയ</span></div><div closure_uid_hi5geb="120"><br />
</div><div closure_uid_hi5geb="120">കൂലിപ്പണിക്കാരായ ദമ്പതികളുടെ അഞ്ച് വയസുകാരിയായ ഏകമകൾക്ക് കേൾവി തിരിച്ച് കിട്ടുവാനുള്ള ശസ്ത്രക്രിയക്ക് സഹായം തേടുന്നു.. ചേർത്തല 25 ചമ്പക്കുളം വീട്ടിൽ സാബു- ആൻസി ദമ്പതികളുടെ ഏകമകൾ അന്നമരിയക്കാണ് ചികിൽസ ആവശ്യമായുള്ളത്. ഒന്നര സെന്റ് സ്ഥലത്തെ ചെറിയ കുടിലിൽ കഴിയുന്ന കുടുംബം സാമ്പത്തികമായി കടുത്ത ദാരിദ്ര്യത്തിലാണ്.</div><div closure_uid_hi5geb="120"><br />
</div><div closure_uid_hi5geb="117">രോഗിയായ ആൻസിക്ക് മരുന്നിന് മാത്രം ദിവസം 74 രൂപവേണം. കൂലിപ്പണിക്കാരനായ സാബുവിന്റെ തുചഛമായ വരുമാനം ഒന്നിനും തികയുന്നില്ല. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിൽസയിലുള്ള അന്നക്ക് കേൾവി ശക്തി തിരിച്ച് കിട്ടാനുള്ള ഉപകരണത്തിനും ശസ്ത്രക്രിയക്കും കൂടി ഒൻപത് ലക്ഷം രൂപ ആവശ്യമാണ്. സുമനസുകൾക്ക് ആൻസിയുടെ പേരിൽ ചേർത്തല യൂണിയൻ ബാങ്ക് ഓഫ് ഇൻഡ്യയുടെ 360902010012473 എന്ന അകൗണ്ടിൽ സഹായങ്ങൾ നിക്ഷേപിക്കാം..</div><div closure_uid_hi5geb="117"><br />
</div>വിലാസം:<br />
C K Sabu<br />
Chambakulam House<br />
CMC-28<br />
Cherthala-688524<br />
Kottayam<br />
<div closure_uid_26y4qa="131">Phone : 8089506299, 9544323340</div><div closure_uid_26y4qa="131"><br />
</div><div closure_uid_26y4qa="131"><span style="font-size: xx-small;">(കടപ്പാട് മനോരമ ഓൺലൈൻ)</span></div><div closure_uid_26y4qa="131"><br />
</div><div closure_uid_26y4qa="131"><span style="font-size: xx-small;">**********************************</span></div></div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com6tag:blogger.com,1999:blog-2581288818538638469.post-55006327186088236722011-07-26T13:47:00.001+03:002011-07-26T13:49:28.856+03:00രാജേഷിനെ ആര് സഹായിക്കും..!!<div dir="ltr" style="text-align: left;" trbidi="on"><div closure_uid_isrc9j="105" style="text-align: center;">രാജേഷിനെക്കുറിച്ച് വായിച്ചപ്പോൾ അത് കുറച്ച് പേർക്ക് കൂടി ഷെയർ ചെയ്യണം എന്ന് തോന്നി.. അതിനാൽ ഇവിടെ പോസ്റ്റ് ചെയ്യുന്നു..<br />
<div closure_uid_gtlbq3="110"><span closure_uid_gtlbq3="108" closure_uid_isrc9j="232" style="color: blue; font-size: x-small;">(വായിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ ക്ലിക്കി വലുതാക്കി വായിക്കുവാൻ താൽപര്യപ്പെടുന്നു.)</span></div></div><div closure_uid_isrc9j="105"><br />
</div><div class="separator" closure_uid_isrc9j="187" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_Ny_PEUkCT01fESnecbNOk0Db2ew3_UyqHDtCslvUXXAulxrcRyliS67RjnZC0WzRnFflr2iTFUNY9YknqKonNV844j_Q9zM7epyJk_1ekIbLUBnkTPHxojFtWv6tMSxo9BaZiMmVMWc/s1600/1.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_Ny_PEUkCT01fESnecbNOk0Db2ew3_UyqHDtCslvUXXAulxrcRyliS67RjnZC0WzRnFflr2iTFUNY9YknqKonNV844j_Q9zM7epyJk_1ekIbLUBnkTPHxojFtWv6tMSxo9BaZiMmVMWc/s1600/1.PNG" t$="true" /></a></div><div closure_uid_isrc9j="105"><br />
</div></div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com9tag:blogger.com,1999:blog-2581288818538638469.post-13795424284298698452011-07-18T10:57:00.001+03:002011-07-18T10:59:19.189+03:00അൽഫോൻസയെ കണ്ട് വേദനിച്ചാൽ... ക്ഷമിക്കുക..!!<div class="separator" style="clear: both; text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3TKWS53eGoQOr4F5CNwevMkNZQXrC_93OzZ2zlKq8T34CggzSo39RQ77VLrCagnmfNj7GRrcH4Ypq1TwPaUxQzKFS4k9NwUjEGb27sCVsjTL6HT0YMRVyrVQ5X_Fa8F-qfx0d__5tXq8/s1600/alfonsa.PNG" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" m$="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi3TKWS53eGoQOr4F5CNwevMkNZQXrC_93OzZ2zlKq8T34CggzSo39RQ77VLrCagnmfNj7GRrcH4Ypq1TwPaUxQzKFS4k9NwUjEGb27sCVsjTL6HT0YMRVyrVQ5X_Fa8F-qfx0d__5tXq8/s1600/alfonsa.PNG" /></a></div><span style="font-size: x-small;"> <span style="font-size: xx-small;">അൽഫോൻസ ഒന്നര വയസ്സിൽ</span> </span><span style="font-size: xx-small;">അൽഫോൻസ ഇന്ന്</span><br />
<br />
മനക്കരുത്തില്ലാത്തവർ ഈ കുട്ടിയുടെ മുഖത്ത് നോക്കരുത്.. ചിത്രങ്ങൾ പോലും കാണരുത്.. അവർക്കത് സഹൈക്കാനവില്ല..<br />
ഒന്നര വയസ്സുള്ളപ്പോൾ വീടിനകത്ത് കളിച്ച് നടക്കുകയായിരുന്നു ഈ പെൺകുട്ടി. പേര് അൽഫോൻസ. മേശമേൽ വച്ചിരുന്ന പാത്രത്തിൽ കൈയ്യെത്തി പിടിക്കുമ്പോൾ അറിഞ്ഞില്ല, അതിൽ ആസിഡ് ആണെന്ന്.<br />
റബർ വെട്ടുകാരനായ അച്ഛൻ കൊണ്ടുവച്ച ആസിഡ് ദേഹത്ത് മറിഞ്ഞ് വീണു. ശരീരത്തിൽ ആസിഡ് വീണ ഭാഗങ്ങൾ മുഴുവൻ കരിഞ്ഞു പോയി. ഒരു കണ്ണ്, ഇടതു കൈ, ഇടത് കാൽ ഇവ ഏതാണ്ട കരിഞ്ഞതു പോലെയായി. ശരീരമാസകലം വൃണങ്ങൾ. കണ്ടാൽ ആരും കണ്ണ് പൊത്തും. അത്രമേൽ ദയനീയമായി ആ ഒന്നരവയസ്സുകാരിയുടെ രൂപം.<br />
വേദനയും കരച്ചിലുമായി അൽഫോൻസയുടെ ജീവിതം ഏഴര വർഷം പിന്നിട്ടു. ആസിഡ് വീണതിനെ തുടർന്ന് വികൃതമായ കണ്ണ് കഴിഞ്ഞ ദിവസം ശസ്ത്രക്രിയ ചെയ്ത് മുറിച്ച് നീക്കി. മുഖത്ത് കുറച്ചൊക്കെ പ്ലാസ്റ്റിക് സർജറിയും ചെയ്യുന്നുണ്ട്.ഇടത് കൈയ്യും വലതു കാലും അനക്കാൻ വയ്യാത്ത നിലയൈലാണിപ്പോഴും. നാട്ടുകാരുടെ സഹായം കൊണ്ട് നാലര ലക്ഷം രൂപ ചിലവാക്കിയാണ് ഇത്രയും കാലം ചികിൽസ നടത്തിയത്. പുറമ്പോക്കിലെ ഓലഷെഡിലെ കൂരയിൽ ഇപ്പോൾ അൽഫോൻസയുടെ ജീവിതവും ചികിൽസയും വഴിമുട്ടിയിരിക്കുന്നു.<br />
മനസ്സിൽ കരുണയും സ്നേഹവും ബാക്കിയുള്ളവരുടെ സഹായത്തിനായി ഇവർ കൈകൾ നീട്ടുകയാണ്.<br />
അൽഫോൻസയുടെ ചികിൽസയിൽ സഹായിക്കാൻ എസ്ബിടി വാളയാർ ബ്രാഞ്ചിൽ അൽഫോൻസയുടെ പേരിൽ അക്കൌണ്ട് തുറന്നിട്ടുണ്ട്.<br />
<br />
SBT Valayar Branch<br />
AC/ No:67085590402<br />
Alphonsa<br />
Kadukkampallam<br />
kaloodiyar P.O<br />
Kanchikkodu - 678621<br />
Palakkadu Dist.<br />
Phone: 9745066448 _ (ദ്വരൈസ്വാമി അൽഫോൻസയുടെ അച്ഛൻ)<br />
<br />
അൽഫോൻസയുടെ സഹായി തങ്കത്തിന്റെ ഫോൺ നമ്പർ: <br />
98463 00268<br />
<br />
<span style="font-size: xx-small;">(കടപ്പാട് മനോരമ ഓൺലൈൻ)</span>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com1tag:blogger.com,1999:blog-2581288818538638469.post-47197903429152881122011-07-10T21:54:00.000+03:002011-07-10T21:54:12.260+03:00ഈ കുടുംബത്തെ സഹായിക്കൂ..!!കാൻസർ രോഗം പിടിപെട്ടതിനെ തുടർന്ന് വർഷങ്ങൾ നീണ്ട ചികിൽസക്ക് ശേഷം ഭർത്താവ് മരണപ്പെട്ട വിധവയായ മോളി. കോടിമതയിലാണ് മോളിയുടെ വീട്. ഭർത്താവിന്റെ നീണ്ടകാല ചികിൽസ ഈ കുടുംബത്തെ വൻ കടക്കെണിയിലാക്കി. ഭർത്താവിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന്റെ ഭാരം മോളിയുടെ ചുമലിലായി. പക്ഷെ ദുരിതം ഈ കുടുംബത്തെ വീണ്ടും പിടിമുറുക്കി. രണ്ട് മക്കളായിരുന്നു മോളിക്ക്. ഒരാണും ഒരു പെണ്ണും. രണ്ടുപേർക്കും ജൻമനാ ബുദ്ധിക്ക് വൈകല്യമുണ്ട്. ഇതിനാൽ മക്കളെ വീട്ടിൽ തനിച്ചാക്കി ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയിലാണ് മോളി. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ പണം കണ്ടെത്തണം, കൂടാതെ മക്കളുടെ ചികിൽസയും നടത്തണം. മകളാണെങ്കിൽ പൂർണമായും ശയ്യാവലംബിയുമാണ്.<br />
ഈ നിസ്സാഹായാവസ്ഥയിൽ ഈ കുടുംബം കാരുണ്യമുള്ളവരുടെ സഹായം തേടുകയാണ്. സഹായിക്കാൻ താൽപര്യമുള്ളവർ <a href="http://malayalam.deepikaglobal.com/feature/helpless.htm">ഇവിടെ</a> ക്ലിക്ക് ചെയ്യുക.ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com0tag:blogger.com,1999:blog-2581288818538638469.post-27596480170373900712011-06-28T22:51:00.000+03:002011-06-28T23:04:59.619+03:00നമ്മുടെ കാരുണ്യത്തിനായി ഈ പെൺകുട്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു..!!<div dir="ltr" style="text-align: left;" trbidi="on">ചങ്ങനാശേരി സചിമോത്തമപുരം മണിയൻ പാടത്തെ ചെളിയിലും മണ്ണിലും പണിയെടുത്ത് കുടുംബം പുലർത്തിവരവെ പെട്ടന്ന് പിടിപെട്ട അസുഖം വെള്ളത്തിൽ കൂടുതൽ നിന്ന് ജോലി ചെയ്യാൻ പറ്റാതെയായി. പിന്നീട് മറ്റ് കൂലിവേലകൾ ചെയ്താണ് മണിയൻ തന്റെ നിർധന കുടുംബത്തെ പോറ്റിയത്.<br />
രണ്ട് മക്കളായിരുന്നു മണിയന്. നന്നായി പഠിച്ചിരുന്ന ഇളയ മകൾ മഞ്ജുഷയിലായിരുന്നു കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും. ഡിഗ്രി നല്ല മാർക്കോടെ വിജയിച്ച് മഞ്ഞുഷ ബിഎഡ് പഠനത്തിന് ചേർന്നു.ഇതിനിടെയാണ് നിർധന കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് മീതെ കരിനിഴൽ വീഴ്ത്തിക്കൊണ്ട് വിധി പ്രഹരമേല്‍പ്പിച്ചത്. ഗുരുതരമായ വൃക്ക രോഗം പിടിപെട്ട് മഞ്ജുഷ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് ചികിൽസകൾക്കായി സർക്കാർ ആശുപത്രികൾ മാറിമാറി കയറിയിറങ്ങി. അദ്യം ആലപ്പുഴയിൽ, പിന്നീട് തിരുവനന്തപുരത്ത്, പിന്നെ കോട്ടയത്ത്, വീണ്ടും തിരുവനന്തപുരത്ത്.<br />
ഉടനെ മഞ്ജുഷയുടെ വൃക്ക മാറ്റിവെക്കണമെന്നാണ് ചികിൽസിക്കുന്ന ഡോക്ടർമാർ അറിയിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്കും മറ്റ് ചിലവുകൾക്കുമായി കുറഞ്ഞത് അഞ്ച് ലക്ഷം രൂപയെങ്കിലും വേണം. മണിയന്റെ കുടുംബത്തിന് സ്വപ്നം കാണാൻ കഴിയാത്തതിനും അപ്പുറത്താണ് ലക്ഷങ്ങൾ. അതിനാൽ ഇപ്പോൾ ഡയാലിസിസ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഇതിന് മാസത്തിൽ ഇരുപതിനായിരം രൂപയെങ്കിലും വേണം. നല്ലവരായ ചിലരുടെ കാരുണ്യം കൊണ്ട് ചികിൽസകൾ ഒരു വിധമൊക്കെ തുടർന്നു പോകുകയാണ്.<br />
ഈ പെൺകുട്ടിയെ നമുക്കും സഹായിക്കാൻ കഴിയില്ലെ..??<br />
സന്മനസുള്ളവർ ഇവിടെ <a href="http://www.deepika.com/feature/helpless.htm">ക്ലിക്ക്</a> ചെയ്യുക..</div>ആയിരങ്ങളില്‍ ഒരുവന്http://www.blogger.com/profile/00513369141439964142noreply@blogger.com0